Latest Movie :
Recent Movies

vedio നഗ്‌നരായി കെട്ടിപ്പിടിച്ച് ദമ്പതികള്‍ ആകാശത്ത് നിന്ന് എടുത്തുചാടി; എറ്റവും വിചിത്രമായ വാലന്റൈന്‍ ദിനാഘോഷം പ്രണയദിനം ആഘോഷിക്കുന്നെങ്കില്‍ ഇങ്ങനെ വ്യത്യസ്തമായി ആഘോഷിക്കണം. പ്രണയദിനം ആഘോഷിക്കാന്‍ വിദേശ ദമ്പതികള്‍ നഗ്‌നരായി ആകാശത്ത് നിന്ന് ചാടി. v

{[['']]}

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന


അന്ന് ഒരു രാത്രിയില്‍....രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഫോണ്‍ ബെല്ലടിച്ചു. ഉറക്കച്ചടവില്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ നഴ്സിന്‍റെ പരിഭ്രാന്തമായ ശബ്ദം: ‘ഡോക്ടര്‍, ഒന്നു വേഗംവരണേ; ഒരു എമര്‍ജന്‍സി സിസേറിയനുണ്ട്. കുട്ടിക്ക് അനക്കം കുറവാണ്! ഇൗശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ പെട്ടെന്ന് ആശുപത്രിയിലെത്തി.

ഒാപ്പറേഷന്‍ ടേബിളിനു മുകളില്‍ വലിയ വിളക്കുതെളിഞ്ഞു. ചീഫ് ഗൈനക്കോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ സിസേറിയന്‍ തുടങ്ങി. ജനിക്കാന്‍ പോകുന്ന കുഞ്ഞിനു വൈകല്യമൊന്നും ഉണ്ടാവാതിരിക്കാനും തങ്ങളുടെ പിഴവുമൂലം അതിന്‍റെ ആരോഗ്യത്തിനു കോട്ടംവരാതിരിക്കാനും ?എല്ലാ സജ്ജീകരണങ്ങളും ഒരുക്കി, പ്രാര്‍ഥനയോടെ ഞങ്ങള്‍ നിമിഷങ്ങളെണ്ണി കാത്തുനിന്നു.

കുഞ്ഞ് പുറത്തുവന്നു, പതിവുപോലെ കേള്‍ക്കാറുള്ള കുഞ്ഞിക്കരച്ചില്‍ കേട്ടില്ല! ഞങ്ങളുടെ ഉള്ളില്‍ തീയാളി. കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തിലൊരു കുഞ്ഞുവാവ! ഹൃദയമിടിപ്പു നേരിയ തോതില്‍ മാത്രം... 

ആ ഘട്ടത്തില്‍ ചെയേ്‌യണ്ടതെല്ലാം ഉടനടി ചെയ്തു, കൃത്രിമ ശ്വാസോച്ഛ്വാസം കൊടുത്തു. ഹൃദയമിടിപ്പില്‍ മാറ്റമില്ലാത്തതിനാല്‍ ‘കാര്‍ഡിയാക് മസാജ് ആരംഭിച്ചു. ഒരു ജീവന്മരണ വടംവലിയായിരുന്നു അത്. സമയം വിലയേറിയതായിരുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലെത്താന്‍ താമസിച്ചാല്‍ കുഞ്ഞിന്‍റെ തലചേ്ചാറിലേക്കുള്ള രക്തചംക്രമണം കുറയും. അതു ഭാവിയില്‍ ബുദ്ധിവികാസത്തെ തന്നെ ബാധിചേ്ചക്കാം. കൂട്ടായ പരിശ്രമത്തിനൊടുവില്‍ ജീവന്‍റെ കണികകള്‍ മെല്ലെമെല്ലെ പ്രത്യക്ഷമായി...
കുഞ്ഞിന്‍റെ ഹൃദയമിടിപ്പിനു വേഗം കൈവന്നു. ശ്വാസം തനിയെ എടുക്കാന്‍ തുടങ്ങി. കരിനീല നിറം പതിയെ മാഞ്ഞു. കുഞ്ഞുവായ് പിളര്‍ന്ന് കുഞ്ഞുവാവ ചിണുങ്ങി. കരയാന്‍ വൈകിയതിന്‍റെ കടം തീര്‍ത്തുകൊണ്ടു കുഞ്ഞ് അലറിക്കരഞ്ഞു. ആ കരച്ചില്‍ ഞങ്ങളുടെ മനസ്സില്‍ കുളിര്‍മഴ പെയ്‌യിച്ചു. കുഞ്ഞിനെ പരിശോധിച്ചു. വൈകല്യങ്ങളൊന്നുമില്ല. ആരോഗ്യവതിയായ പെണ്‍കുഞ്ഞ്. 

തിയറ്ററിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് കുഞ്ഞിന്‍റെ ബന്ധുക്കളെ അന്വേഷിച്ചു. ബന്ധുജനങ്ങള്‍ തിക്കിത്തിരക്കി മുന്നോട്ടുവന്നു. സുന്ദരിക്കുഞ്ഞുവാവയുടെ അച്ഛനോടു തന്നെ ഞാന്‍ ആ നല്ല വാര്‍ത്ത പറഞ്ഞു: ‘...പ്രസവിച്ചു; പെണ്‍കുഞ്ഞ്; കുഞ്ഞു സുഖമായിരിക്കുന്നു. പറഞ്ഞു നാക്കെടുക്കുന്നതിനു മുന്‍പു കുഞ്ഞുവാവയുടെ അച്ഛന്‍ കുഴഞ്ഞുവീണു _ ‘ഠിം! 

ഞാന്‍ അരുതാത്തതെന്തെങ്കിലും പറഞ്ഞോ? അടുത്ത നിമിഷം എന്‍റെ സംശയം മാറിക്കിട്ടി _ കന്പോളത്തിലെ പൊന്നിന്‍റെ വില അനുസ്മരിച്ചുകൊണ്ട്, നെഞ്ചില്‍ കൈചേര്‍ത്തു മറ്റു ബന്ധുക്കള്‍ പരിതപിച്ചു. ‘ഹെന്‍റെ പൊന്നേ... പെണ്ണോ...?

കുഞ്ഞു കരയാതെ, ശ്വാസമെടുക്കാതെ, അനക്കമില്ലാതെ, കരിനീലനിറത്തില്‍ ജനിച്ച് ഞങ്ങളുടെ ഉള്ളില്‍ തീകോരിയിട്ടതും രാത്രിയുടെ അന്ത്യയാമങ്ങളില്‍ നടന്ന ആ ജീവന്മരണ പോരാട്ടത്തില്‍ ദൈവം ഞങ്ങളുടെ കൂടെ നിന്നതും പിന്നെ ചിണുങ്ങിക്കരഞ്ഞും അധരങ്ങള്‍ നുണഞ്ഞും ആ സുന്ദരിക്കുഞ്ഞ് ഞങ്ങളുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്‌യിച്ചതുമെല്ലാം മേല്‍പ്പറഞ്ഞ ‘സാങ്കേതിക തടസ്സം മൂലം ഒരു കടങ്കഥയെന്നോണം ഞാന്‍ മനഃപൂര്‍വമങ്ങു മറന്നുകളഞ്ഞു!!http://sh.st/st/ecbc72ef4686958ed2215821d7d955b9/yourdestinationlink.com
{[['']]}

സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

bhagyalakshmi






കോട്ടയം: സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. യാത്ര എന്ന ചിത്രത്തിന്റെ ഡബിങ് നടക്കുമ്പോഴാണ് അദ്ധേഹത്തോടെ പ്രണമുണ്ടായിരുന്നത്. എന്നല്‍ തന്റെ കല്യാണം ഉറപ്പിച്ചതിനാല്‍ പ്രണയം പുറത്തുപറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിഎംഎസ് കോളജ് സെമിനാര്‍ ഹാളില്‍ ‘എന്റെ പ്രണയം’ എന്ന പുസ്തകം പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു അവര്‍.
നടി ശോഭ മരിച്ചതിന് ശേഷം ബാലു മഹേന്ദ്രയെ കാണുന്നതേ ദേഷ്യമായിരുന്നു. എന്നാല്‍ യാത്രയുടെ ഡബിങ് സമയത്ത് അടുത്ത് പരിചയപ്പെട്ടപ്പോള്‍ എല്ലാം മാറി. യാത്രയിലെ കഥാപാത്രങ്ങളുടെ പ്രണയവും ഭാവങ്ങളും അദ്ദേഹം വിശദീകരിച്ചുതരുമായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു അത്.
അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുമ്പോള്‍ ശോഭയ്ക്ക് അദ്ദേഹത്തോടു പ്രണയം തോന്നിയതില്‍ അതിശയമില്ലെന്ന് എനിക്കുതോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
{[['']]}

ജയില്‍ മോചിതനായ ആള്‍ വീണ്ടും ജയിലില്‍ പോകാന്‍ ബസിനു തീയിട്ടു.

 : ജയില്‍ മോചിതനായ ആള്‍ വീണ്ടും ജയിലില്‍ പോകാന്‍ ബസിനു തീയിട്ടു. ചൈനയിലാണ് സംഭവം നടന്നത്. ജയില്‍ മോചിതനായ വാങ്ങ് എന്ന 60 കാരനാണ് സൌജന്യ ഭക്ഷണവും താമസവും ലഭിക്കുമെന്നതിനാല്‍ വീണ്ടും ജയിലേയ്ക്ക് പോകാന്‍ ബസിന് തീയിട്ടത്. മോഷണം അടിപിടി കേസില്‍ നിരവധി തവണ പിടിയിലായ വോങ്ങിന് ഒരിക്കല്‍ കവര്‍ച്ചാക്കേസില്‍ 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയുണ്ടായി. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തുവന്ന ഇയാള്‍ക്ക് പറയത്തക്ക ബന്ധുക്കളോ പോകാന്‍ ഒരു വീടോ ഉണ്ടായിരുന്നില്ല. ആയതില്‍ വീണ്ടും ജയില്‍ ശിക്ഷ ലഭിച്ചാല്‍ സൌജന്യമായി താമസിക്കാം ഭക്ഷണവും ലഭിക്കും. ഈ ചിന്തയാണ് വോങ്ങിനെ ബസ് കത്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്തായാലും വോങ്ങിന്റെ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്. ബസ് കത്തിച്ച കേസില്‍ പ്രാദേശിക കോടതി 4 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍.
{[['']]}

Maradona

{[['']]}

Indian Shotgun Kickback Montage വെടിവയ്കൂന്നത് കാണൂക


{[['']]}

Toilet Gymnastics ഇവ൯ അഹങ്കാരം കാണിയ്കുന്നത്ത് കാണുക

{[['']]}

BARBER SHOP FUNNY ഇവന്‍ ഒരൂ സംഭവമാണ്


{[['']]}

At 650 meters, the Shanghai tower is the second highest tower in the world, and these two daredevils want to climb it.

At 650 meters, the Shanghai tower is the second highest tower in the world, and these two daredevils want to climb it. Just remember: always look down! It reminds you how scary i.

{[['']]}

ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ

ആനന്ദമില്ലാത്ത ആത്മീയത എന്തിന്?
 ആശ്രമത്തിലെ ജീവിതം സന്യാസിക്ക് മടുത്തു. വലിയ ആഗ്രഹത്തോടെയാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിന്റെ സന്തോഷങ്ങളെല്ലാം വേണ്ടായെന്നുവെച്ചിട്ടാണ് ഇവിടെ എത്തിച്ചേർന്നതും. പക്ഷേ, ഇപ്പോൾ ഒരു സന്തോഷവും തോന്നുന്നില്ല. യേശുവിനെ അനുകരിച്ച് ജീവിക്കാനുള്ള ആവേശമെല്ലാം പൊയ്‌പ്പോയി. നന്നായി പ്രാർത്ഥിക്കാൻപോലും പറ്റുന്നില്ല. മനസിൽ മുഴുവൻ സങ്കടവും വെറുപ്പും നിറഞ്ഞിരിക്കുന്നു. ക്ഷമിക്കാൻ പറ്റുന്നില്ല. കാരണം, സഹസന്യാസിമാരെല്ലാം തന്നോട് കാട്ടുന്നത് അനീതിമാത്രമാണ്. കുറ്റപ്പെടുത്തൽ, ഒറ്റപ്പെടുത്തൽ... ആശ്രമശ്രേഷ്ഠനും തന്നെ മനസിലാക്കുന്നില്ല. പലപ്പോഴും വിവേചനം കാണിക്കുന്നതുപോലെ... എന്തിനിങ്ങനെ ഇവിടെ തുടരണം എന്ന ചിന്ത ശക്തമായികൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്തുള്ള മറ്റൊരാശ്രമത്തിലെ വിശുദ്ധനും പ്രസിദ്ധനുമായ ഒരു സന്യാസശ്രേഷ്ഠൻ അവരുടെ ആശ്രമം സന്ദർശിച്ചത്. നമ്മുടെ യുവസന്യാസി അദ്ദേഹത്തെ സമീപിച്ച് വിഷമങ്ങളെല്ലാം പങ്കുവച്ചു. എല്ലാം കേട്ടതിനുശേഷം അദ്ദേഹം ഇപ്രകാരം ചോദിച്ചു: ''ആശ്രമവാസികളിലാരെങ്കിലും നിങ്ങളുടെ മുഖത്ത് തുപ്പിയിട്ടുണ്ടോ?''
''ഏയ്, അങ്ങനെയൊന്നും ചെയ്തിട്ടില്ല.''
''നിങ്ങളുടെ ശിരസിൽ വടികൊണ്ട് തല്ലിയിട്ടുണ്ടോ?
''ഇല്ല.''

''അവർ നിങ്ങളുടെ ശരീരം ചാട്ടവാറുകൊണ്ട് അടിച്ചു പൊട്ടിച്ചിട്ടുണ്ടോ?''
''ഗുരോ, അത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ ആശ്രമത്തിലില്ല.''
''എങ്കിൽ, അവർ നിങ്ങളുടെ വസ്ത്രം ഉരിഞ്ഞെടുത്ത് നഗ്നനാക്കിയിട്ടുണ്ടാകാം അല്ലേ?''
''ഇല്ല പിതാവേ, അവർ അങ്ങനെയൊന്നും ചെയ്തിട്ടില്ല.''

അപ്പോൾ സന്യാസശ്രേഷ്ഠൻ മുറിയുടെ ഭിത്തിയിലെ ക്രൂശിതരൂപത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ''നിങ്ങൾ ആരെ അനുകരിക്കാനും പിൻതുടരാനുമായി ആശ്രമജീവിതം തിരഞ്ഞെടുത്തോ, ആ ക്രിസ്തു ഇതും ഇതിനപ്പുറവും സഹിച്ചിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് ഇത്രയും നിസാര പ്രശ്‌നങ്ങളുടെ പേരിൽ തളർന്നുപോകുന്നത്? വിഷമങ്ങളുണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് നോക്കുന്നതിനു പകരം, മറ്റുള്ളവരിലേക്ക് നോക്കുന്നതുകൊണ്ടാണ് താങ്കൾക്ക് ക്ഷമിക്കാൻ പറ്റാതെ വരുന്നത്.''

''നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂർണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നിൽ കണ്ടുകൊണ്ടുവേണം നാം ഓടാൻ. അവൻ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവൻ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാൽ, മനോധൈര്യം അസ്തമിച്ച് നിങ്ങൾ തളർന്നുപോകാതിരിക്കാൻവേണ്ടി, അവൻ തന്നെ എതിർത്ത പാപികളിൽനിന്നു എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിൻ'' (ഹെബ്രാ.12:2-3).

സുഖവും സന്തോഷവും നഷ്ടപ്പെടുമ്പോൾ, നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യം സ്വാഭാവികമാണ്. ജീവിതപങ്കാളിയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും അധികാരികളുമൊക്കെ നമ്മുടെ സുഖം നഷ്ടപ്പെടുത്തുമ്പോൾ നമുക്കവരെ സ്‌നേഹിക്കുക പ്രയാസകരമാകാം. പക്ഷേ, ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം മറക്കാതിരിക്കാനും കൂടുതൽ ഉൽക്കൃഷ്ടമായ സന്തോഷങ്ങളെ കണ്ടെത്താനും ഇവർ നമുക്കാവശ്യമാണ്. ലൗകീകാനന്ദം നഷ്ടപ്പെടുത്തുന്നത് ദൈവികാനന്ദം വെളിപ്പെടുത്താനാണ്. മാനുഷിക സുരക്ഷിതത്വം നിഷേധിക്കപ്പെടുന്നത് ദൈവിക സുരക്ഷിതത്വത്തിന്റെ സമാധാനത്തിലേക്ക് ഉയർത്താനാണ്. ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെട്ടതോർത്തുള്ള ദുഃഖവും നഷ്ടപ്പെടുത്തിയവരോടുള്ള ദേഷ്യവും നമ്മെ തളർത്തിക്കളയും.

ചെയ്യാത്ത തെറ്റിന്റെ പേരിൽ കഠിനമായ പീഡനവും ജയിൽശിക്ഷയും അപമാനവും സഹിച്ച ഒരു വൈദികൻ കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞു: ''ഇപ്പോൾ എന്റെ ഹൃദയം നിറയെ അലൗകീകമായ ഒരു ആനന്ദമാണ്. ലോകത്തിന് എടുത്തുമാറ്റാൻ കഴിയാത്ത ആനന്ദം. പീഡനങ്ങൾ ഉണ്ടായില്ലായിരുന്നെങ്കിൽ ഇത്തരമൊരു ആനന്ദം ഉണ്ടെന്ന് ചിന്തിക്കാൻപോലും എനിക്കാവുമായിരുന്നില്ല.''

ജോർജ് മാത്തിസൺ എന്ന ഇംഗ്ലീഷ് കവി പെട്ടെന്ന് അന്ധനായിത്തീർന്നു. അതോടെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു. വലിയ ദുഃഖത്തിലൂടെയും വേദനയിലൂടെയും കടന്നുപോയ അദ്ദേഹം ക്രമേണ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് എഴുതിയ ഒരു കവിതയുടെ ആശയം ഇപ്രകാരമാണ്:
''ദൈവമേ, നീയെന്റെ കണ്ണുകൾക്ക് അന്ധത നല്കിയത് നിത്യതയെക്കുറിച്ചുള്ള ദർശനം നല്കാനാണ്.
നീയെന്റെ പ്രണയത്തിന്റെ ചില്ലുടച്ചത്, നിന്റെ സ്‌നേഹം എനിക്ക് വെളിപ്പെടുത്തിത്തരാനാണ്.''

നമ്മളും എത്രയോ വർഷങ്ങളായി പലതരം സഹനങ്ങളിലൂടെ കടന്നുപോകുന്നു. ഉൽക്കൃഷ്ടമായ ആനന്ദത്തിലേക്ക് അത് നമ്മെ നയിച്ചിട്ടുണ്ടോ? ദൈവിക വെളിപാടുകൾ സ്വീകരിക്കാൻ കഷ്ടതകൾ കാരണമായിട്ടുണ്ടോ? സങ്കീർത്തകൻ പറഞ്ഞു: ''ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അ ങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ?'' (സങ്കീ. 119:71).
ദീർഘകാലത്തെ സഹനം വഴി ഞാൻ കൂടുതൽ ശുദ്ധീകരിക്കപ്പെടുകയും ആന്തരികമായ ആനന്ദവും ശക്തിയുംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നതിനുപകരം സന്തോഷമില്ലാത്തവനും നിരുന്മേഷവാനുമായിട്ടുണ്ടെങ്കിൽ വിശ്വാസജീവിതം ഇനിയും ക്രമപ്പെടുത്തേണ്ടതുണ്ട്. സഹനം അനേകരെ പുണ്യത്തിൽ വളർത്തിയിട്ടുണ്ട്. പക്ഷേ, എന്റെ സഹനം എന്നെ തളർത്തുന്നതെന്തുകൊണ്ടാണ്? എന്റെ ദുരിതങ്ങൾ എന്തുകൊണ്ട് എന്റെ ആത്മീയവളർച്ചയ്ക്ക് ഉപകാരപ്പെടുന്നില്ല?

നിരാശയും വെറുപ്പും ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് നോക്കുക. ''അവിടുത്തെ നോക്കിയവർ പ്രകാശിതരായി...'' (സങ്കീ. 34:5).

പ്രാർത്ഥന
കർത്താവേ, എന്റെ വേദനകളെ ആത്മീയ സന്തോഷങ്ങളാക്കി മാറ്റേണമേ... എന്റെ നഷ്ടങ്ങളെ ആത്മീയ നേട്ടങ്ങളാക്കുവാൻ എന്നെ പഠിപ്പിക്കണമേ. എന്റെ എല്ലാ ദുരിതങ്ങളും എനിക്കുപകാരമായി മാറട്ടെ, ആമ്മേൻ.





ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ
{[['']]}

ഓണ്‍ലൈന്‍ വെള്ളമടി മത്സരത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചു.


ലണ്ടന്‍: വ്യത്യസ്തമായ ചേരുവകള്‍ ചേര്‍ത്ത് ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത രണ്ടു യുവാക്കളാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മരിച്ചത്. പരസ്പരം മത്സരിച്ച് വ്യത്യസ്തങ്ങളായ മദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള കോട് ടെയ് ല്‍ ചേരുവകള്‍ അകത്താക്കിയ ഐസക് റിച്ചാര്‍ഡ് (20), സ്റ്റീഫന്‍ ബ്രൂക്കീസ് (29) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വൈന്‍, വിസ്കി, വോഡ്ക, ലാജര്‍ എന്നിവ ചേര്‍ത്ത മദ്യം കഴിച്ച ഐസക് റിച്ചാര്‍ഡ്സന്‍ മിനിറ്റിനകം അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഉടന്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകരമായ മിക്സിംഗ് രീതി വിഷമായി മാറിയതാണ് മരണത്തിന് കാരണം. മറ്റ് ഓണ്‍ലൈന്‍ കുടിയന്മാരെ തോല്‍പ്പിക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ഐസക് ഒന്നര ലിറ്റര്‍ മദ്യമാണ് ഒരുമിച്ച് അകത്താക്കിയത്. മത്സരത്തിന്റെ ഭാഗമായി വോഡ്ക്കയില്‍ പരീക്ഷണം നടത്തി കഴിച്ചതാണ് കാര്‍ഡിഫില്‍ നിന്നുള്ള സ്റ്റീഫന്‍ ബ്രൂക്കിസിന്റെ മരണത്തിന് കാരണമായത്. മദ്യപാനമത്സരങ്ങള്‍ എന്നും ഇയാള്‍ക്ക് ഹരമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 

                      ഓസ്ട്രേലിയയിലാണ് നെക് നോമിനേറ്റ് എന്നു പേരുള്ള മദ്യപാന മത്സരത്തിന്റെ തുടക്കം. പിന്നീട് ഇത് ഓണ്‍ലൈനിലൂടെ ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. ഈ രണ്ട് യുവാക്കള്‍ ഓണ്‍ലൈന്‍ മദ്യപാന മത്സരത്തില്‍ പങ്കെടുത്ത് മരിച്ചതോടെ ഇത്തരം മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയുണ്ടായി. മത്സരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന ഫേസ് ബുക്ക് പേജിന് മണിക്കൂറുകള്‍ക്കകം 24,000 ലൈക്കുകളാണ് ലഭിച്ചത്. 

{[['']]}

funny baby and funny puppy


{[['']]}

'This baby rocks it HARD!']


{[['']]}

funny fat dance

{[['']]}

എന്തൊക്കെയാണ് ഒരു സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നത്.


Sex In Early Morningഎന്തൊക്കെയാണ് ഒരു സ്ത്രീയില്‍ നിന്നും പുരുഷന്‍ പ്രതീക്ഷിക്കുന്നത്. പഠനങ്ങള്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. അവ ഇങ്ങനെ തുടര്‍ന്നുകൊണ്ടേ പോകും. എന്നാലും ചില കാര്യങ്ങളുണ്ട്. അവളില്‍ നിന്നും അവന് വേണ്ട ചില കാര്യങ്ങള്‍. അവയെന്തൊക്കെയെന്ന് നോക്കൂ. ലൈംഗികതയ്ക്ക് മുന്‍കൈയെടുക്കാത്തവളായിരിക്കണം അവള്‍ എന്ന് അവന് ഒരു ആഗ്രഹമുണ്ടോ. ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്ന് വെച്ചാല്‍ നാണക്കാരിയായ പങ്കാളിയെയാണ് പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം എന്ന് സാരം. അവളെ മൊത്തമായും വേണം പുരുഷന് എന്നാണ് മറ്റു ചില പഠനങ്ങള്‍ പറയുന്നത്.അവള്‍ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് പോലും അവന് ഇഷ്ടമായി എന്ന് വരില്ല.   വേണം ശ്രദ്ധ - തന്റെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നവളായിരിക്കണം അവന് വേണ്ട പങ്കാളി. അമ്മയെപോലെ സ്‌നേഹിക്കാനും ശ്രദ്ധിക്കാനും കഴിയുമെങ്കില്‍ അത്രയും നല്ലത്. സെക്‌സിയാകാം, എന്ന് വെച്ച് ഓവറാകരുത്. അയ്യേ എന്ന് അവന് തോന്നിയാല്‍ കഴിഞ്ഞു. സെക്‌സിയായ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും അതിര് വിട്ടാല്‍ പിന്നെ അവളെ നോക്കിയെന്ന് പോലും വരില്ല. എടുത്തുചാടി സെക്‌സിന് തുനിയുന്ന പെണ്ണുങ്ങളെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല പോലും, സെക്‌സിന് വേണ്ടി വെയ്റ്റ് ചെയ്യുന്ന പെണ്ണുങ്ങളെയാണ് പുരുഷന്മാര്‍ക്ക് ഇഷ്ടം. പറയാം, എന്ന് വെച്ച് നോണ്‍സെന്‍സ് മാത്രം വിളമ്പിയാല്‍ ഏത് പുരുഷനും മടുത്തുപോകില്ലേ. അര്‍ഥിമില്ലാത്തത് പുലമ്പുന്ന സ്ത്രീകളെ ഇഷ്ടമാകില്ല എന്ന് പറയാന്‍ പഠനത്തിന്റെ ആവശ്യമൊന്നും വേണ്ട. സിമ്പിള്‍ കോമണ്‍സെന്‍സ് മതി.

SHARE THIS STORY
 
{[['']]}

രക്ഷിതാക്കള്‍ക്കു വേണ്ടത്‌ അരക്കോടി രൂപ. കൊച്ചി സൗത്ത്‌ ചെല്ലാനം ചേന്നാട്ടുവീട്ടില്‍ ബിനോയി മാത്യു- സീമ ദമ്പതികളുടെ മകള്‍ മേരിഗ്രേസി(12)ന്റെ ചികിത്സയ്‌ക്കാണു പണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്‌.

mangalam malayalam online newspaperരോഗത്തെ കീഴടക്കി മേരിഗ്രേസിന്‌ ഇനിയും പഠിക്കണം: അരക്കോടിക്ക്‌ മുമ്പില്‍ പകച്ച്‌ രക്ഷിതാക്കള്‍

ഒന്നര മാസം മുമ്പു കടുത്ത പനി ഉണ്ടായതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ മേരിഗ്രേസിനു അര്‍ബുദം സ്‌ഥിരീകരിച്ചത്‌. മജ്‌ജയിലെ അര്‍ബുദബാധമൂലം ശരീരത്തിലെ രക്‌തത്തിന്റെ അളവില്‍ അടിക്കടി കുറവുവരുന്നതും തലചുറ്റി വീഴുന്നതുമായിരുന്നു ആദ്യ ലക്ഷണം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നടത്തിയ പരിശോധനയില്‍ അര്‍ബുദബാധ 60 ശതമാനം പിന്നിട്ടതായി കണ്ടെത്തി. അടിയന്തര ചികിത്സ ലഭ്യമാക്കിയാല്‍ ഫലമുണ്ടാകുമെന്നാണു ഡോക്‌ടര്‍മാര്‍ പറയുന്നത്‌. രക്‌തവും മജ്‌ജയും മാറ്റിവയ്‌ക്കുന്ന ശസ്‌ത്രക്രിയയും തുടര്‍ചികിത്സയും എത്രയുംവേഗം നടത്തണം.
ഇളയ സഹോദരന്‍ ഷാരോണിന്റെ മജ്‌ജ മേരിഗ്രേസിനു മാറ്റിവയ്‌ക്കാമെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌, ചെന്നൈ അപ്പോളോ ആശുപത്രി എന്നിവിടങ്ങളില്‍ മാത്രം നടത്താനാകുന്ന ഈ ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ ചികിത്സയ്‌ക്കുമായി അരക്കോടി രൂപയാണു വേണ്ടത്‌. ശസ്‌ത്രക്രിയയ്‌ക്കു മാത്രമായി 30 ലക്ഷം വേണം. ഇത്രയും ഭാരിച്ച തുക കണ്ടെത്താന്‍ യാതൊരു വഴിയും ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയിയുടെ മുമ്പിലില്ല.
നാട്ടുകാരുടെ സഹായത്താലാണു തിരുവനന്തപുരത്ത്‌ ഇപ്പോള്‍ പ്രാഥമിക ചികിത്സ നടത്തുന്നത്‌. കാരുണ്യമനസ്‌കരുടെ സഹായം പ്രതീക്ഷിച്ചു ചികിത്സാസഹായ നിധി രൂപീകരിക്കുകയും സീമയുടെ പേരില്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സൗത്ത്‌ കുത്തിയതോട്‌ ശാഖയില്‍ 33555128628 ഐ.എഫ്‌.സി. കോഡ്‌ എന്‍ 000 8639 എന്ന നമ്പരില്‍ അക്കൗണ്ട്‌ തുറക്കുകയും ചെയ്‌തിട്ടുണ്ട്‌. ഫോണ്‍: 9947138446.

 

{[['']]}

Shocking Wedding Dance ഞാന്‍ കുഴഞ്ഞു ഇനി നിങ്ങള് ചിരിക്ക്


{[['']]}

അച്‌ഛനെ കുരുക്കിയത്‌ സ്വന്തം കക്ഷിക്കാര്‍ ലീഡറെപ്പറ്റി മകള്‍ പദ്‌മജ പറയുന്നു

Padmaja Venugopal, K. Karunakaranലീഡര്‍ കെ. കരുണാകരന്‍ ഓര്‍മയായി മൂന്നു വര്‍ഷം പിന്നിടുന്ന വേളയില്‍ മകള്‍ പദ്‌മജയുടെ സ്‌മരണകള്‍.

കേരള രാഷ്‌ട്രീയത്തില്‍ ലീഡര്‍ എന്ന വിളിപ്പേരിന്‌ അവകാശിയായി ഒരേയൊരു നേതാവേ ഉണ്ടായിട്ടുള്ളൂ. അതു കെ. കരുണാകരനാണ്‌. കൃത്യമായ നിലപാടും വ്യക്‌തമായ ചിന്തയുമായിരുന്നു ലീഡറുടെ മുഖമുദ്ര. ഓര്‍മയായി മൂന്നു വര്‍ഷത്തിനിപ്പുറവും ലീഡറുടെ അസാന്നിധ്യം വലിയൊരു ഓര്‍മപ്പെടുത്തലാവുന്നു. ലീഡറെപ്പറ്റി മകള്‍ പദ്‌മജ പറയുന്നു.

? ലീഡര്‍ കെ. കരുണാകരന്‍ ഇല്ലാത്ത മൂന്നു വര്‍ഷങ്ങള്‍ എങ്ങിനെ ആയിരുന്നു

-അച്‌ഛന്റെ അസാനിദ്ധ്യം കുടുംബത്തിനകത്ത്‌ എല്ലായ്‌പോഴും ഞങ്ങള്‍ക്കു ഫീല്‍ചെയ്യുന്നുണ്ട്‌. അമ്മ മരിച്ചതിനുശേഷം അച്‌ഛന്റെ എല്ലാക്കാര്യവും ഏറ്റെടുത്തു നോക്കിയിരുന്നത്‌ ഞാനായിരുന്നു. പതിനേഴുകൊല്ലം ഞാന്‍ അച്‌ഛന്റെ ഒപ്പംതന്നെ ഉണ്ടായിരുന്നു. രാഷ്‌ട്രീയ രംഗത്ത്‌ അദ്ദേഹത്തിന്റെ അസാനിദ്ധ്യം സൃഷ്‌ടിച്ച ശൂന്യതയുമായി താരതമ്യം ചെയ്‌താല്‍ കുടുംബത്തിന്റെ നഷ്‌ടം ചെറുതാണെന്നു തോന്നും. ഓരോ സ്‌ഥലത്തു ചെല്ലുമ്പോള്‍ ആളുകളൊക്കെ അച്‌ഛന്‍ചെയ്‌ത കാര്യങ്ങള്‍ ഓര്‍ത്തു പറയും. നിര്‍ണായക ഘട്ടങ്ങളിലെല്ലാം അച്‌ഛന്‍ ഉചിതമായി പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ ഓരോ കാര്യങ്ങള്‍ കേള്‍ക്കുേമ്പാള്‍ അച്‌ഛനുണ്ടായിരുന്നെങ്കില്‍ എന്താവും പറയുക എന്ന്‌ ആലോചിക്കാറുണ്ട്‌.

? 92 വയസുവരെ ആരോഗ്യത്തോടെ ജീവിച്ച ലീഡറുടെ ചുറുചുറുക്കിന്റെ രഹസ്യം

അച്‌ഛന്‌ എല്ലാക്കാര്യത്തിലും നിഷ്‌ഠയുണ്ടായിരുന്നു. അച്‌ഛന്റെ കുടുംബത്തില്‍ എല്ലാവരും അങ്ങിനെയാണ്‌. ചായ, കാപ്പി, ലഹരി വസ്‌തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കില്ല. പണ്ടു സിഗരറ്റു വലിച്ചിരുന്നു. പിന്നീട്‌ ആ ശീലം ഉപേക്ഷിച്ചു. രാവിലെ ഉറക്കമുണര്‍ന്നുകഴിഞ്ഞാല്‍ കുറേനേരം നാമം ചൊല്ലും. അതുകഴിഞ്ഞുവന്ന്‌ ഒരു ഗ്‌ളാസ്‌ ജീരകവെള്ളം കുടിക്കും. പ്രാതലിന്‌ ഒരേയൊരു ഇഡലിയായിരുന്നു പതിവ്‌. അല്‍പം ചട്‌ണിയെടുക്കും. രണ്ട്‌ അണ്ടിപ്പരിപ്പ്‌, ഒന്നുവീതം ബദാമും ഈന്തപ്പഴവും അരച്ച്‌ ചെറിയ ഉരുളയാക്കി കഴിക്കും. ചെറിയ ഒരു കഷണം പപ്പായയും ഒപ്പം കഴിക്കും.
ഉച്ചയ്‌ക്ക് അളന്ന്‌ രണ്ടു സ്‌പൂണ്‍ ചോറാണ്‌ എടുക്കുക. ഒപ്പം പച്ചക്കറികള്‍ ഒരുപാടു കഴിക്കും. ഊണിനുശേഷം ഒന്നു കിടക്കുന്ന പതിവുണ്ട്‌. എണീറ്റുകഴിഞ്ഞാല്‍ പച്ചക്കറികളെല്ലാംകൂടി അരച്ചുചേര്‍ത്ത സൂപ്പു കുടിക്കും. ചിലപ്പോള്‍ രണ്ടു ബിസ്‌ക്കറ്റ്‌ കഴിക്കും. ഇതല്ലാതെ നിഷ്‌ഠ തെറ്റിച്ച്‌ ഒന്നും കഴിക്കില്ല. എരിവും പുളിയുമൊന്നും കഴിക്കില്ല. ഒരു ആഹാരത്തോടും അമിത താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷേ മറ്റുള്ളവരെക്കൊണ്ട്‌ ആഹാരം കഴിപ്പിക്കാന്‍ ഉത്സാഹമാണ്‌. പണ്ടൊക്കെ ഭക്ഷണം വിളമ്പിക്കൊടുക്കുമായിരുന്നു. വയ്യാതായിക്കഴിഞ്ഞും പ്ലേറ്റുമായി നടന്ന്‌ എല്ലാവരേയും കഴിപ്പിക്കുമായിരുന്നു.

? ഒരുപാടുപേര്‍ നിത്യവും അതിഥികളായി ഉണ്ടാവുമായിരുന്നോ

അതിഥികളല്ല പാര്‍ട്ടിപ്രവര്‍ത്തകരും മറ്റുമാണ്‌. എനിക്ക്‌ ഓര്‍മവെച്ച കാലംമുതല്‍ കുറഞ്ഞത്‌ പതിനഞ്ചുപേരെങ്കിലും ഉച്ചയ്‌ക്ക് ഉണ്ണാന്‍കാണും. ആഹാരം അധികംവന്നാലും വേണ്ടില്ല ആര്‍ക്കും കിട്ടാതെ വരരുത്‌ എന്ന്‌ അച്‌ഛനു നിര്‍ബന്ധമായിരുന്നു. അമ്മ അതെല്ലാം കൃത്യമായി കൈകാര്യംചെയ്‌തിരുന്നു.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ മാളക്കാര്‍ക്കുവേണ്ടി ഒരു മുറിതന്നെ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജിലൊക്കെ ചികിത്സക്കു വരുന്നവരുടെ കുടുംബം സ്‌ഥിരമായി അവിടെ കാണും. പരിശോധനയ്‌ക്കു പോകുമ്പോള്‍ അവര്‍ക്ക്‌ പൊതിച്ചോറുകൊടുത്താണ്‌ അമ്മ വിടുക. രമേശ്‌ ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, പന്തളം സുധാകരന്‍, അടൂര്‍ പ്രകാശ്‌ എന്നിവരെല്ലാം വൈകിട്ട്‌ വീട്ടിനുമുന്നില്‍ നിരന്നിരുന്ന്‌ ചായകുടിക്കുന്നത്‌ സുഖമുള്ള ഒരു ഓര്‍മയാണ്‌. പാര്‍ട്ടി പരിപാടികഴിഞ്ഞ്‌ അവര്‍ ആരെങ്കിലും വൈകി വന്നാല്‍ 'കുട്ടികള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല' എന്നു പറഞ്ഞ്‌ അമ്മതന്നെ ഇറങ്ങിച്ചെന്ന്‌ ചോറു വിളമ്പിക്കൊടുക്കും. കെ.സി. വേണുഗോപാലൊക്കെ വീട്ടില്‍നിന്നാണ്‌ പഠിച്ചത്‌. വി.എം. സുധീരന്‍ എന്നെ ഇപ്പോഴും 'മോളേ' എന്നാണ്‌ വിളിക്കുന്നത്‌. എന്റെ മകള്‍ക്കിപ്പോള്‍ ഒരു കുഞ്ഞായി എന്നിട്ടും എന്നെ മോളേ എന്നാണോ വിളിക്കുന്നത്‌ എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിക്കും. ' നിന്നെ എത്രഞാന്‍ എടുത്തുകൊണ്ടു നടന്നിട്ടുള്ളതാണ്‌, മോളേ എന്നാല്ലാതെ എന്തുവിളിക്കും' എന്നാണ്‌ അദ്ദേഹം ചോദിക്കുക.

? അമ്മയ്‌ക്കു രാഷ്‌ട്രീയം ഉണ്ടായിരുന്നോ

അമ്മയ്‌ക്കു രാഷ്‌ട്രീയമേ ഉണ്ടായിരുന്നില്ല. വീടുവിട്ടു വെളിയില്‍പോവുക അപൂര്‍വമാണ്‌. അമ്മ ബിഎ ഇക്കണോമിക്‌സ് പഠിച്ചിട്ടുണ്ട്‌. അന്നത്തെക്കാലത്ത്‌ കോളജ്‌വരെയൊക്കെ പെണ്ണുങ്ങള്‍ പഠിക്കുക എന്നതുതന്നെ അത്ഭുതമാണ്‌. പിന്നീട്‌ കുറെക്കാലം പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്‌തിരുന്നു. അമ്മയ്‌ക്കു രാഷ്‌ട്രീയമൊന്നും നോക്കാതെ പല നേതാക്കന്‍മാരുടേയും കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇ.കെ. നായനാരുടെ കുടുംബവുമായി വളരെ അടുപ്പമായിരുന്നു. നായനാര്‍സാറും ശാരദാന്റിയുമൊക്കെ മിക്കപ്പോഴും വീട്ടില്‍ വരുമായിരുന്നു. നായനാര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ അച്‌ഛന്‍ സ്വീകരിക്കാനായി ഇറങ്ങിച്ചെല്ലും അപ്പോള്‍ 'ഞാന്‍ ഇങ്ങളെ കാണാനല്ല ഓരെ കാണാനാ വന്നത്‌' എന്നു പറയും.'അവര്‍ രാഷ്‌ട്രീയം കളിക്കട്ടെ നമ്മള്‍ കളിച്ചിട്ടിന്തിനാ' എന്നാണ്‌ അമ്മയും ശാരദാന്റിയും

? ലീഡറുടെ വിവാഹം പ്രേമ വിവാഹം ആയിരുന്നോ

അച്‌ഛന്റെ മുറപ്പെണ്ണാണ്‌ അമ്മ. ഇഷ്‌ടപ്പെട്ടു വിവാഹം കഴിച്ചതാണ്‌ എന്നാണു കേട്ടിട്ടുള്ളത്‌. ഞാനത്‌ ചോദിക്കുമ്പോള്‍ അമ്മ ഒഴിഞ്ഞുമാറുമായിരുന്നു.''ഒരുവീട്ടില്‍ കളിച്ചുവളര്‍ന്നവര്‍ തമ്മില്‍ ഇഷ്‌ടം തോന്നില്ലേ എന്നു ചോദിക്കും''. അമ്മ അച്‌ഛനെ വിവാഹം കഴിക്കുന്നതിനുവേണ്ടി മുപ്പതു വയസുവരെ കാത്തിരുന്നു. അമ്മയുടെ സഹോദരങ്ങളൊക്കെ വളരെ ഉയര്‍ന്ന നിലയില്‍നിന്നായിരുന്നു വിവാഹം കഴിച്ചത്‌. വെറുമൊരു പൊതുപ്രവര്‍ത്തകന്‍ മാത്രമായിരുന്ന അച്‌ഛന്റെ കയ്യില്‍ അന്ന്‌ ഒന്നും ഉണ്ടായിരുന്നില്ല. ആ ബന്ധംതന്നെ മതി എന്ന്‌ അമ്മ വാശിപിടിച്ചു.

? ലീഡര്‍ അവസാന കാലത്ത്‌ കഴിഞ്ഞ തിരുവനന്തപുരത്തെ കല്യാണി എന്ന വീട്‌ ഇപ്പോള്‍ എന്തുചെയ്യുന്നു

എന്റെ മകനിപ്പോള്‍ അവിടെയാണ്‌ താമസിക്കുന്നത്‌. അച്‌ഛന്‍ വളരെക്കാലം വാടകവീടുകളിലാണ്‌ മാറിമാറി താമസിച്ചിരുന്നത്‌. 'ഞാന്‍ വാടകവീട്ടില്‍ കിടന്നായിരിക്കും മരിക്കുക' എന്ന്‌ ഒരിക്കല്‍ അച്‌ഛന്‍ എന്നോട്‌ പറഞ്ഞു. എനിക്ക്‌ അതുകേട്ടപ്പോള്‍ വിഷമം തോന്നി. അമ്മ എനിക്കുതന്ന കുറച്ചു സ്‌ഥലമുണ്ടായിരുന്നു. അതുവിറ്റ്‌ ഉടന്‍ വീടുപണി തുടങ്ങി. മുത്തച്‌ഛനുവേണ്ടി പണിത വീടല്ലേ അതുകൊണ്ടു പേര്‌ 'കല്യാണി' എന്നുവേണമെന്ന്‌ മോളു പറഞ്ഞു. അച്‌ഛനു വലിയ ഇഷ്‌ടമായിരുന്നു ആ വീട്‌. നാലുകൊല്ലം അവിടെ താമസിച്ചു. അച്‌ഛന്റെ സ്‌റ്റാഫിലുണ്ടായിരുന്ന എല്ലാവരും എന്റെ ഒപ്പം ഉണ്ട്‌. അച്‌ഛന്‍ പോയിട്ടും അവര്‍ക്കൊന്നും ആ വീടിനേയും ഞങ്ങളേയും പിരിയാന്‍ വയ്യായിരുന്നു.

? ലീഡര്‍ രാഷ്‌ട്രീയ കാര്യങ്ങളില്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചിരുന്നോ

രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കുമ്പോള്‍ അച്‌ഛന്‍ ആരുടേയും അഭിപ്രായങ്ങള്‍ക്ക്‌ ചെവികൊടുത്തിരുന്നില്ല. പണ്ട്‌ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന വിഷയം വന്നപ്പോള്‍ എല്ലാരും പറഞ്ഞത്‌ ഇന്ദിരാജിക്കൊപ്പം പോകുന്നത്‌ അപകടമാണ്‌ എന്നാണ്‌. അങ്ങനെ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ അച്‌ഛന്‍ പൂജാമുറിയില്‍കയറി പ്രാര്‍ത്ഥിച്ചു. ഇറങ്ങിവന്നിട്ട്‌ എന്നോടു പറഞ്ഞത്‌ ഇന്ദിരാജിയെ ഫോണില്‍വിളിച്ചു കൊടുക്കാനാണ്‌. പൂജാമുറിയിലിരുന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയാം ശരിയായ തീരുമാനം എന്തെന്ന്‌. അതൊരിക്കലും തെറ്റിയിട്ടില്ല എന്ന്‌ അച്‌ഛന്‍ പറയുമായിരുന്നു.

? കോണ്‍ഗ്രസ്‌ വിട്ട്‌ ഡി.ഐ.സി. രൂപീകരിച്ച തീരുമാനവും ശരിയായിരുന്നു എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നോ

ചില തെറ്റായ തീരുമാനങ്ങള്‍ അച്‌ഛന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. അതെല്ലാം പക്ഷേ തെറ്റാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ എടുത്തതാണ്‌. സാഹചര്യങ്ങള്‍ അങ്ങിനെ ആയിരുന്നു. കോണ്‍ഗ്രസ്‌ വിട്ടശേഷം ഒരിക്കലും അദ്ദേഹം മനസമാധാനമായി ഉറങ്ങിയിട്ടില്ല. ''എനിക്ക്‌ ഒന്നുംവേണ്ട. മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പതാക പുതച്ച്‌ ഒന്നു കിടന്നാല്‍മതി'' എന്നു പറയുമായിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന്റേതല്ലാതെ വേറൊരു പാര്‍ട്ടിയുടെ കൊടിയും അച്‌ഛന്‍ തൊട്ടിട്ടില്ല. ഡി.ഐ.സിയുടെ പതാക ഉയര്‍ത്തുന്ന സമയത്ത്‌ മുരളിയേട്ടനോടു പറയും. എന്നിട്ട്‌ അച്‌ഛന്‍ കയ്യുംകെട്ടി പിന്നില്‍ നില്‍ക്കും. പിന്നീട്‌ തിരിച്ചു പാര്‍ട്ടിയില്‍ വന്നപ്പോള്‍ മുരളിയേട്ടനെ കൂടെ നിര്‍ത്താനാവാത്തതിലായിരുന്നു സങ്കടം.

? വിഷമം വരുമ്പോള്‍ എങ്ങിനെയാണ്‌ പ്രതികരിക്കുക

അച്‌ഛന്റെ മുഖത്തുനിന്ന്‌ ഉള്ളില്‍ സന്തോഷമാണോ സങ്കടമാണോ എന്നൊന്നും നമുക്ക്‌ അറിയാനാവില്ല. അതൊന്നും പ്രകടിപ്പിക്കില്ല. അച്‌ഛനെതിരായ വാര്‍ത്തകളൊക്കെ കേട്ട്‌ ടെന്‍ഷനടിച്ച്‌ നമ്മള്‍ ഓടിച്ചെല്ലുമ്പോള്‍ അദ്ദേഹം കൂളായി അവിടെ ഇരിക്കുന്നതു കാണാം. അപ്പോള്‍ നമുക്കും സമാധാനമാവും.

? കേസുകളും ആരോപണങ്ങളും ഒരുപാടു നേരിട്ട നേതാവായിരുന്നു കെ. കരുണാകരന്‍. അവയെല്ലാം കുടുംബത്തെ ഏതു തരത്തിലായിരുന്നു ബാധിച്ചത്‌.

ഞങ്ങള്‍ക്ക്‌ ഓര്‍മവെച്ച കാലംമുതല്‍ കേസുകളൊക്കെ പതിവാണ്‌. എനിക്ക്‌ നാലോ അഞ്ചോ വയസ്‌ പ്രായമുള്ളപ്പോഴാണ്‌ തട്ടില്‍ എസ്‌റ്റേറ്റ്‌ കേസുണ്ടായി അച്‌ഛന്‍ ഒളിവില്‍ പോകുന്നത്‌. അക്കാലത്ത്‌ ഞങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. അന്നു പാര്‍ട്ടിക്കാര്‍ രാത്രിയില്‍ വീടിനുപുറത്ത്‌ കാവല്‍ കിടക്കുമായിരുന്നു. ഒളിവിലായിരുന്നപ്പോഴും അച്‌ഛന്‌ ഞങ്ങള്‍ കുട്ടികളെ കാണാതെ ഉറക്കംവരില്ലായിരുന്നു. പാര്‍ട്ടിക്കാരില്‍ ഒരാള്‍ പതിവായി ഞങ്ങളെ അച്‌ഛനെ കാണിക്കാന്‍ കൊണ്ടുപോകും. അദ്ദേഹം എന്നെ തോളിലെടുക്കും. മുരളിയേട്ടന്റെ കയ്യില്‍പിടിക്കും. അങ്ങിനെയാണ്‌ രഹസ്യ കേന്ദ്രങ്ങളില്‍ പോകുക. പിന്നീട്‌ ഞങ്ങളെ പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌ എന്നു മനസിലാക്കി അമ്മ അതു വിലക്കി.
എന്റെ വിവാഹം നിശ്‌ചയിച്ച സമയത്താണ്‌ രാജന്‍കേസ്‌ വിവാദമാവുന്നത്‌. അമ്മ വിവാഹം ക്ഷണിക്കാനായി ഓരോയിടത്തുചെല്ലുമ്പോള്‍ ചിലര്‍ ചോദിക്കും 'ലീഡര്‍ കാണുമോ വിവാഹത്തിന്‌, അദ്ദേഹം ജയിലില്‍ ആവില്ലേ?' എന്ന്‌. അമ്മയ്‌ക്കു നല്ല ധൈര്യമായിരുന്നു. 'അതിന്‌ അവരല്ലല്ലോ, എന്റെ മോളല്ലേ കല്യാണം കഴിക്കുന്നത്‌' എന്ന്‌ അമ്മ തിരിച്ചു ചോദിക്കും. ഞാന്‍ കോളേജില്‍ പോകുമ്പോള്‍ 'ദാണ്ടേ കൊലപാതകിയുടെ മോളു പോകുന്നു' എന്ന്‌ ആളുകള്‍ വിളിച്ചു കൂവുമായിരുന്നു. പക്ഷേ രാജന്‍കേസില്‍ അച്‌ഛന്‍ നിരപരാധിയായിരുന്നു. ഒരു പരിധിവരെ ഉദ്യോഗസ്‌ഥര്‍ അച്‌ഛനെ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ അതുമാത്രമല്ല. സ്വന്തം കക്ഷിക്കാരായ ചിലരും അച്‌ഛനെ കുരുക്കാന്‍ ചരടുവലിച്ചു. അക്കാര്യങ്ങളെല്ലാം പിന്നീട്‌ അച്‌ഛന്‍ പറഞ്ഞത്‌ ഞാന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. അതൊക്കെ വെളിപ്പെടുത്തിയാല്‍ പലരും വേദനിക്കും.
അതുപോലെ തന്നെയായിരുന്നു ചാരക്കേസും. അച്‌ഛനെപ്പോലെ ഒരു രാജ്യസ്‌നേഹിയെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള ആളെ ചാരനെന്നു വിളിച്ചു. അതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ കുറെയൊക്കെ ഇപ്പോള്‍ വെളിയില്‍ വന്നല്ലോ. ആ വിവാദം ഉയരുമ്പോള്‍ അമ്മ മരിച്ചിട്ടു മാസങ്ങളാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്‌ഛന്‌ എല്ലാറ്റിനോടും ഒരു മടുപ്പുതോന്നിത്തുടങ്ങിയിരുന്നു. ആ സമയത്തു കുത്തിയതുകൊണ്ടാണ്‌ അന്ന്‌ അച്‌ഛന്‍ വീണത്‌. അതിനുപിന്നിലും സ്വന്തം കക്ഷിക്കാരൊക്കെത്തന്നെ ആയിരുന്നു.

? കെ. മുരളീധരനും പദ്‌മജയുമായുളള അഭിപ്രായ വ്യത്യാസം ലീഡറെ എങ്ങിനെ ബാധിച്ചു.

അച്‌ഛനു ശരിക്കും വിഷമമുണ്ടായിരുന്നു. മുരളിയേട്ടന്‍ അടിസ്‌ഥാനപരമായി ഒരു പാവമാണ്‌. മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ സ്വാധീനിക്കാന്‍ കഴിയും. ഞങ്ങളുടെ ബന്ധം തകരാന്‍ കാരണം അങ്ങനെ ചിലരുടെ ഇടപെടലാണ്‌. ഇപ്പോള്‍ മുരളിയേട്ടന്‍ അതെല്ലാം പഠിച്ചു. അച്‌ഛന്റെ മരണം മുരളിയേട്ടനെ ഒരുപാടുമാറ്റി. അച്‌ഛന്‍ പോയതോടെ കൂടപ്പിറപ്പുകളായി ഞങ്ങള്‍മാത്രമേ ഇനിയുള്ളൂ എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. പണ്ടത്തേതിനേക്കാള്‍ സ്‌നേഹമാണിപ്പോള്‍ എന്നോട്‌.എപ്പോഴും വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ദുബായില്‍ പോയാല്‍ എന്റെ മോളുടെ അടുത്തേ താമസിക്കൂ. മോനെ പണ്ടേ വലിയ കാര്യമാണ്‌. അവനെ കണ്ടാലുടന്‍ വന്നു കെട്ടിപ്പിടിക്കും. അവനും അങ്ങനെതന്നെയാണ്‌.

അച്‌ഛനെ കുരുക്കിയത്‌ സ്വന്തം കക്ഷിക്കാര്‍

 

? പി.സി. ജോര്‍ജ്‌ അടുത്തിടെ കടുത്ത ഭാഷയില്‍ മുരളീധരനെ വിമര്‍ശിച്ചപ്പോള്‍ എന്തുതോന്നി

ശരിക്കും വിഷമം തോന്നി. പി.സിയുമായി എനിക്ക്‌ നല്ല ബന്ധമാണ്‌. ഞാന്‍ അപ്പോള്‍ത്തന്നെ അദ്ദേഹത്തെ വിളിച്ചു. ഏട്ടനെ പറഞ്ഞോളൂ അദ്ദേഹത്തിനു തിരിച്ചുപറയാനുള്ള തന്റേടമുണ്ട്‌ പക്ഷേ കുഴിമാടത്തില്‍ കിടക്കുന്ന എന്റെ അച്‌ഛനെ പറയരുത്‌ എന്നു ഞാന്‍ പറഞ്ഞു.

? കെ. കരുണാകരന്റെ തിരുവനന്തപുരത്ത്‌ സ്‌ഥാപിച്ച പ്രതിമയ്‌ക്ക് അച്‌ഛനോടു സാദൃശ്യം കുറവാണെന്ന്‌ ആദ്യം അഭിപ്രായപ്പെട്ടതു പദ്‌മജയാണല്ലോ

അച്‌ഛനു നല്ല സൗന്ദര്യബോധമായിരുന്നു. വസ്‌ത്രധാരണത്തിലും മുടിചീകുന്നതിലുമൊക്കെ വലിയ ശ്രദ്ധയായിരുന്നു. എപ്പോഴും പ്രസന്നമായ മുഖമാണ്‌. ആ പ്രതിമ കണ്ടപ്പോള്‍ മകള്‍ എന്നോട്‌ ചോദിച്ചത്‌ 'എന്താ അമ്മേ മുത്തച്‌ഛന്റ മുഖത്തൊരു പുച്‌ഛം' എന്നാണ്‌. പണ്ട്‌ എന്‍.ജി.ഒ അസോസിയേഷന്‍കാര്‍ വന്ന്‌ അച്‌ഛന്റെ പ്രതിമ സ്‌ഥാപിക്കുന്നതിന്‌ അനുവാദം ചോദിച്ചു. ആദ്യം പ്രതിമ ഞാന്‍ വന്നു കാണട്ടെ എന്നിട്ടു തീരുമാനിക്കാമെന്ന്‌ അച്‌ഛന്‍ പറഞ്ഞു. പ്രതിമ പോയിക്കണ്ട്‌ ഇഷ്‌ടപ്പെട്ടതിനുശേഷമാണ്‌ സ്‌ഥാപിക്കാന്‍ അനുവാദംകൊടുത്തത്‌.

? കലാകാരന്മാരെ വളരെ താല്‍പര്യമായിരുന്നു എന്നു കേട്ടിട്ടുണ്ടല്ലോ

കളിക്കാരെയും കലാകാരന്മാരെയുമൊക്കെ വലിയ ഇഷ്‌ടമായിരുന്നു. സിനിമയൊക്കെ കുത്തിയിരുന്നുകാണും. സങ്കടകരമായ അവസാനമാണെങ്കില്‍ സ്‌റ്റാഫിനെ പിടിച്ചിരുത്തി നാളെ കഥപറഞ്ഞുകൊടുക്കാന്‍ ഏല്‍പ്പിച്ച്‌ ഓടിപ്പോയിക്കിടക്കും. ക്രിക്കറ്റ്‌ ഭ്രാന്തായിരുന്നു. ഇന്ത്യയുടെ കളിയുണ്ടെങ്കില്‍ ടിവിക്കുമുന്നില്‍ കാണും. തിരക്കാണെങ്കില്‍ ഇടക്കിടക്ക്‌ സ്‌കോര്‍ ചോദിച്ചുകൊണ്ടിരിക്കും. സച്ചിനായിരുന്നു ഇഷ്‌ട കളിക്കാരന്‍. ഇന്ത്യതോറ്റപ്പോള്‍ കയ്യിലിരുന്ന പ്ലേറ്റൊക്കെ വലിച്ചെറിഞ്ഞിട്ടുണ്ട്‌.

? പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹം എന്തെങ്കിലും ഉണ്ടായിരുന്നോ

അങ്ങനെ ആഗ്രഹങ്ങളൊന്നും പറഞ്ഞിട്ടില്ല. ഒരുകൊല്ലം കൂടി ജീവിക്കണം എന്നു പറയുമായിരുന്നു. പക്ഷേ എന്താണ്‌ മനസിലെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. ഞാന്‍ ആഗ്രഹിക്കുമ്പോഴേ എന്നെ ഗുരുവായൂരപ്പന്‍ വിളിക്കൂ എന്നും പറഞ്ഞിട്ടുണ്ട്‌. ഓരോതവണ യാത്രപുറപ്പെടാന്‍ കാറില്‍ കയറുംമുമ്പ്‌ തിരിഞ്ഞ്‌ വീടിനെ ആകെയൊന്നു നോക്കും. അവസാനമായി ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍മാത്രം അതുണ്ടായില്ല. പടിയിറങ്ങുംമുമ്പ്‌ പൂജാമുറി തുറന്നു പ്രാര്‍ത്ഥിക്കുന്ന പതിവുമുണ്ട്‌. അന്ന്‌ അതും ഉണ്ടായില്ല. മരിക്കുന്നതിന്റെ തലേദിവസം അച്‌ഛന്റെ ഒരുഭാഗം തളര്‍ന്നു. അത്‌ അച്‌ഛനുവലിയ വിഷമമായി. ആരെയും ആശ്രയിച്ചു ജീവിക്കുന്നത്‌ അദ്ദേഹത്തിനു ചിന്തിക്കാനാവുമായിരുന്നില്ല. ലീഡറുടെ ഫൈറ്റിംഗ്‌ മൂഡൊക്കെ പോയപോലെ തോന്നുന്നുവെന്ന്‌ ഡോക്‌ടര്‍ എന്നോടു പറഞ്ഞു. അച്‌ഛന്‍ വിഷമിക്കേണ്ട നമുക്ക്‌ ഫിസിയോ തെറാപ്പിചെയ്‌ത് ശരിയാക്കിയെടുക്കാം എന്നു ഞാന്‍ പറഞ്ഞു. മറുപടിയായി 'വെറുതെയാണ്‌' എന്ന അര്‍ത്ഥത്തില്‍ കണ്ണിറുക്കി കാണിച്ചു. മരിക്കുന്ന സമയത്ത്‌ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. അവസാനം എന്റെയും മുരളിയേട്ടന്റെയും കൈ എടുത്തു ചേര്‍ത്തുപിടിച്ചു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്‌ അച്‌ഛന്‍ ആഗ്രഹിച്ചു മരണംവരിച്ചതാണ്‌ എന്നാണ്‌. 
{[['']]}

KILLER KAROKE പേടീയാണെങ്കീല്‍ കാണരൂത്


{[['']]}

Thatteem Mutteem 8th february തട്ടിം മുട്ടിം

    Thumbnail

Thatteem Mutteem 8th february 2014 

{[['']]}

Marimayam 9th february 2014 Full Show

Thumbnail


{[['']]}

sagavu Father സഖാവ് അച്ഛന്‍റെ പ്രസംഗം

Thumbnail


Thumbnail
{[['']]}

Onnum Onnum Moonu 9th February 2014 -Sruthi Lakshmi And Leya

    Thumbnail

{[['']]}

വാലുമായി ജനിച്ച ഇന്ത്യാക്കാരന്‍ ഹനുമാന്റെ അവതാരമാണെന്ന വിശ്വാസം പരക്കുന്നു


വാലുമായി ജനിച്ച ഇന്ത്യാക്കാരന്‍ യുവാവ് ഹനുമാന്റെ അവതാരമാണെന്ന വിശ്വാസം പരക്കുന്നു. പശ്ചിമബംഗാള്‍ നിവാസിയായ 35 കാരന്‍ ചന്ദ്രെ ഓറോണിനാണ് 14 ഇഞ്ച് നീളമുള്ള വാലുള്ളത്. മരം കയറ്റക്കാരനായ ഇയാള്‍ ഹനുമാന്റെ അവതാരമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനായി നിരവധിപേരാണ് എത്തുന്നത്. മരം കയറാന്‍ എളുപ്പം സാധിക്കുന്നത് ഇതുകൊണ്ടാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. നട്ടെല്ലിനു താഴെയുള്ള രോമം വളര്‍ന്ന് വാലായി മാറുകയായിരുന്നു.

തനിക്ക് ഈ വാല്‍ ലഭിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരിക്കല്‍ തന്റെ അമ്മ വാല്‍ മുറിച്ചെന്നും തുടര്‍ന്ന് പനിയും മറ്റ് രോഗങ്ങളുമുണ്ടായെന്നും ഓറോണ്‍ പറയുന്നു. ഇതിനുശേഷം വാല്‍ നിലനിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. സുഷുമ്‌നാ നാഡി വളര്‍ന്നാണ് വാലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.   
{[['']]}

സ്വര്‍ണനൂലുകൊണ്ട് നിര്‍മ്മിച്ച വിലയേറിയ ‘ബ്രാ‘ ഡല്‍ഹിയില്‍ പുറത്തിറക്കി.


ന്യൂഡല്‍ഹി: സ്വര്‍ണനൂലുകൊണ്ട് നിര്‍മ്മിച്ച വിലയേറിയ ‘ബ്രാ‘ ഡല്‍ഹിയില്‍ പുറത്തിറക്കി. അടിവസ്ത്രങ്ങളുടെ രാജ്യാന്തര വിപണനമേളയില്‍ മുംബൈയിലെ സോന ലോഞ്ചറി സ്റ്റുഡിയോ ആണ് നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ നൂലുകൊണ്ട് നിര്‍മ്മിച്ച ബ്രാ അവതരിപ്പിച്ചത്. വിവാഹത്തിനും മറ്റ് ആഘോഷ വേളകളിലും ധരിക്കാവുന്ന തരത്തിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാരുടെ മേല്‍നോട്ടത്തില്‍ കൈത്തറി വിദഗ്ദരുടെ സഹായത്തോടെ കൈകൊണ്ടാണ് ബ്രാ നിര്‍മ്മിച്ചതെന്ന് കമ്പനി ഉടമ പ്രദീപ് ഗുപ്ത പറഞ്ഞു.

                      മൃദുവായ പട്ട് സ്വര്‍ണനൂലിന് പുറമേ മാര്‍ദമുള്ള ലേസ്, ഷിഫോണ്‍ എന്നിവകൊണ്ടാണ് ഈ ഡിസൈനര്‍ ബ്രായുടെ നിര്‍മാണം. അലങ്കാരത്തിനായി വജ്രവും പതിച്ചിട്ടുണ്ട്. ഡയമന്‍ഡ്, ഫ്യൂഷന്‍, അക്വാ, റെട്രോ, ഹിപ്പി, സ്ട്രീറ്റ്, ഹാലോവീന്‍ തുടങ്ങിയ പേരിലുള്ള ബ്രാകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 10,000 രൂപ മുതല്‍ 4 ലക്ഷം രൂപാവരെയാണ് ഇതിന്റെ വില. സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രത്യേകതരം ബ്രാ കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു.

{[['']]}

In this real Swiss ad for a new alarm system, Switzerland warns its people of the new actions using the greatest animal puppets and Rube Goldbergs they can muster.

{[['']]}

FUNNY VEDIO

Thumbnail

{[['']]}

പട്ടാളക്കാരനും ഗള്‍ഫ്‌ കാരനും ഡബിള്‍ റോളില്‍ തിളങ്ങിയപ്പോള്‍

ഡബിള്‍ റോളിലൂടെ നഴ്‌സിംഗ്‌ കൂട്ടുകാരികളെ ഒരേ സമയം പ്രേമിച്ചു, നഗ്ന ചിത്രങ്ങളിട്ടയാളെ തിരക്കിയ പോലീസും ഡബിള്‍ റോളില്‍ കുഴങ്ങി









ഫേസ്‌ ബുക്കിന്റെ പത്താം വാര്‍ഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചതിന്റെ ഹാങ്‌ ഓവര്‍ തീരുന്നതിന്‌ മുമ്പ്‌ ആരാധകര്‍ വായിച്ചിരിക്കേണ്ട ഒരു സംഭവം. ലോകം ഒരു സുഹൃത്‌ വലയമാക്കുമ്പോഴും ഫേസ്‌ബക്കിലൂടെ പറ്റിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന ആള്‍ക്കാരുടെ എണ്ണവും കൂടുന്നു.


കോട്ടയം സ്വദേശിനികളായ രണ്ട്‌ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിളാണ്‌ ഏറ്റവുമൊടുവില്‍ അപമാനിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്‌. കോട്ടയത്തുള്ള സുഹൃത്തുക്കളായ രണ്ട്‌ പെണ്‍കുട്ടികളാണ്‌ നഴ്‌സിംഗ്‌ പഠനത്തിനായി ആന്ധ്രാപ്രദേശില്‍ പോയത്‌. ഫേസ്‌ ബുക്കിന്റെ മായിക കഥകള്‍ കേട്ടറിഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടും തുടങ്ങി.

ദിവസങ്ങള്‍ക്കകം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അനേകം സുഹത്തുക്കളേയും കിട്ടി. ഇതിലൊരു പെണ്‍കുട്ടിക്ക്‌ പട്ടാളക്കാരനെന്ന്‌ പ്രൊഫൈലുള്ള ഒരു സുഹൃത്തിനെ കിട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളക്കാരനും ഈ പെണ്‍കുട്ടിയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. പട്ടാളക്കാരന്റെ പട്ടാള ചാറ്റിംഗ്‌ കണ്ടിട്ടാണോ എന്തോ പെണ്‍കുട്ടി അയാളുമായി പ്രണയത്തിലായി. തുടര്‍ന്ന്‌ ഫോണിലൂടെയായി പട്ടാള കഥകള്‍ . പട്ടാളക്കാരനില്‍ മതിമറന്ന പെണ്‍കുട്ടി തന്റെ ഹൃദയത്തോടൊപ്പം ഫേസ്‌ ബുക്കിന്റെ താക്കോലായ പാസ്‌വേഡും കൂടി നല്‍കി. അങ്ങനെ ഇവര്‍ക്കിടയിലെ രഹസ്യങ്ങള്‍ പട്ടാളക്കഥകള്‍ പോലെ പരസ്യമായി.

തുടര്‍ന്നാണ്‌ കാമുകിയുടെ സുഹൃത്തായ പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ പട്ടാളക്കാരന്‍ മനസിലാക്കുന്നത്‌. തന്റെ സുഹൃത്തായ ഗള്‍ഫ്‌ കാരന്‌ സുഹൃത്ത്‌ കുട്ടിയോട്‌ താത്‌പര്യമുണ്ടെന്ന്‌ പറഞ്ഞു. അങ്ങനെ സുഹൃത്ത്‌ പെണ്‍കുട്ടിയും ഗള്‍ഫ്‌ കാരനും അടുപ്പത്തിലായി. പെണ്‍കുട്ടികള്‍ക്ക്‌ നല്ല സന്തോഷം. രണ്ടു പേര്‍ക്കും രണ്ട്‌ ചുള്ളന്‍ കാമുകന്മാര്‍ . ഒരാള്‍ പട്ടാളക്കാരന്‍ . മറ്റേയാള്‍ ഗള്‍ഫ്‌ കാരന്‍ . കൊള്ളാം നിലയ്‌ക്കും വിലയ്‌ക്കുമൊത്ത പ്രേമം. ഈ രണ്ടു പെണ്‍കുട്ടികള്‍ക്കും മറ്റേയാളിന്റെ കാമുകനെ നേരിട്ട്‌ അറിയില്ലായിരുന്നു. ഒരു നേരമാകുമ്പേള്‍ ഇരുവരും അവരുടെ ലോകത്തെ ചാറ്റിംഗിലായിരിക്കും.

ഇതിനിടയ്‌ക്ക്‌ യാദൃശ്ചികമായി പെണ്‍കുട്ടികള്‍ പട്ടാളക്കാരനേയും ഗള്‍ഫ്‌കാരനേയും ഫേസ്‌ബുക്കിലൂടെ തിരിച്ചറിഞ്ഞു. രണ്ടു പേര്‍ക്കും ഒരേ രൂപം. രണ്ടും ഒരാളാണെന്ന്‌ കണ്ടതിനെ തുടര്‍ന്ന്‌ അവ
കാശത്തര്‍ക്കമായി. പെണ്‍കുട്ടികള്‍ തമ്മില്‍ വഴക്കാവുകയും അവസാനം പിണങ്ങുകയും ചെയ്‌തു. പട്ടാളക്കാരനെ പ്രേമിച്ച പെണ്‍കുട്ടി വിട്ടു വീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല. പട്ടാളക്കാരനുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു. ഇതില്‍ കുപിതനായ പട്ടാളക്കാരന്‍ ആ പെണ്‍കുട്ടിയുടെ ഫേസ്‌ബുക്കില്‍ അവള്‍തന്നെ പണ്ട്‌ കൈമാറിയ പാസ്‌വേഡ്‌ ഉപയോഗിച്ചു ഫേസ്‌ബുക്ക്‌ തുറന്നു. അവളുടെ ഫോട്ടോ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ മോര്‍ഫ്‌ ചെയ്‌ത്‌ പൂര്‍ണ നഗ്നയാക്കി. ആ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി അപ്‌ ലോഡ്‌ ചെയ്‌തു. അങ്ങനെ പ്രൊഫൈല്‍ ഫോട്ടോ പെണ്‍കുട്ടിയുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കിട്ടി. ആകെ നാണവും മാനവും പോയ പെണ്‍കുട്ടി നഴ്‌സിംഗ്‌ പഠനം ഉപേക്ഷിച്ച്‌ പട്ടാളക്കഥകളും മനസിലേറ്റി കോട്ടയത്തെത്തി.

തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പട്ടാളക്കാരനെന്ന്‌ പെണ്‍കുട്ടി പറയുന്നയാള്‍ സൂററ്റിലാണെന്ന വിവരമാണ്‌ ലഭിച്ചത്‌. എന്നാല്‍ ഇയാള്‍ വിളിച്ച ലാന്റ്‌ ഫോണ്‍ നമ്പരിന്റെ വിലാസം കോഴഞ്ചേരിയിലേതും. ഇങ്ങനെ പട്ടാളക്കാരനും ഗള്‍ഫ്‌ കാരനും ഡബിള്‍ റോളില്‍ തിളങ്ങിയപ്പോള്‍ അഡ്രസിലെ ഡബിള്‍ റോള്‍ സൈബര്‍ സെല്ലിനേയും വലയ്‌ക്കുന്നു.

{[['']]}

കര്‍ദിനാളിനെ നഗ്നസുന്ദരികള്‍ ആക്രമിച്ചു; പെണ്‍പിശാചുക്കളെന്ന് സഭ

Spanish bare-breasted activists Femen
മാറുമറയ്ക്കാതെ പ്രതിഷേധിക്കുന്ന വനിതാ സംഘടനയായ ഫെമെന്‍ സ്വീഡനിലും സ്‌പെയിനിലും തുടര്‍ച്ചയായ രണ്ടു ദിവസം ക്രൈസ്തവസഭയ്‌ക്കെതിരേ ആക്രമണവുമായി രംഗത്ത്. സഭയ്‌ക്കെതിരേ യൂറോപ്പിലുടനീളം നടത്തുന്ന പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന മുന്നറിയിപ്പോടെയായിരുന്നു അവരുടെ പ്രകടനം.
Spanish bare-breasted activists Femen
രണ്ടാം തീയതി മാഡ്രിഡില്‍ കര്‍ദിനാളിനെയാണ് ഈ നഗ്ന സുന്ദരിമാര്‍ ആക്രമിച്ചത്. കര്‍ദിനാള്‍ അന്റോണിയോ റൂക്കോ വരേല മാഡ്രിഡിലെ ഒരു ഇടവകയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന ഫെമെന്‍ അംഗങ്ങള്‍ വസ്ത്രം വലിച്ചെറിഞ്ഞ് ചാടിവീഴുകയായിരുന്നു. 'ഗര്‍ഭച്ഛിദ്രം ദിവ്യമാണ്' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവര്‍ അദ്ദേഹത്തെ കടന്നു പിടിച്ച് ആശ്ലേഷിക്കുകയും ചെയ്തു. കര്‍ദിനാളിന് എന്താണ് സംഭവിച്ചതെന്നു മനസിലാകും മുന്‍പ് അദ്ദേഹം അവരുടെ പിടിയിലായിക്കഴിഞ്ഞിരുന്നു. നൈറ്റ് ക്ലബ്ബുകളിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കുമാറ് നഗ്‌ന മാറിടം പ്രദര്‍ശിപ്പിച്ച യുവതികള്‍ക്കിടയില്‍ നിന്നു കുതറാന്‍ ശ്രമിക്കുന്ന കര്‍ദിനാളിനെക്കണ്ട് ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി വിശ്വാസികള്‍. ചോരപുരണ്ട അടിവസ്ത്രങ്ങളും അവര്‍ അദ്ദേഹത്തിനെതിരേ വലിച്ചെറിഞ്ഞു. ''പാന്റീസിന്റെ മഴയില്‍ ആര്‍ച്ച് ബിഷപ്പ് കുളിച്ചു. അദ്ദേഹത്തിന് ഇതൊരു ആത്മീയ അനുഭവമായിട്ടുണ്ടാവണം'' എന്നായിരുന്നു ഫെമെന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പെട്ടെന്നു തന്നെ അദ്ദേഹത്തെ വിശ്വാസികള്‍ പള്ളിക്കകത്ത് കയറ്റി വാതിലടച്ചു.
Spanish bare-breasted activists Femen
സ്‌പെയിനിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധനിയമം കര്‍ദിനാളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് അവരുടെ ആരോപണം. ' ഗര്‍ഭച്ഛിദ്രം നിയമ വിധേയമാക്കിയില്ലെങ്കില്‍ ഞങ്ങളുടെ നഗ്നയുദ്ധം തുടരും' എന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.'
ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമില്‍ കത്തോലിക്കാ കത്തീഡ്രലിലെ കുര്‍ബാന തടസപ്പെടുത്തി മറ്റൊരു സംഘവും 'നഗ്ന യുദ്ധം' നടത്തി. ഇവിടെയും ഗര്‍ഭഛിദ്രത്തിനെതിരായ സ്പാനിഷ് നീക്കം അവസാനിപ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇവരെ ഉടന്‍ തന്നെ നീക്കി.സ്‌പെയിനിലെ നിയമത്തിനെതിരേ യൂറോപ്പ് മുഴുവന്‍ ഇത്തരം സമരം നടത്തുമെന്ന് ഫെമെന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈസ്തവ സഭ തങ്ങളുടെ ശരീരത്തിന്റെ അവകാശങ്ങളെ ആക്രമിക്കുകയാണെന്നു പറഞ്ഞ് വിവിധ സഭാ സ്ഥാപനങ്ങള്‍ക്കെതിരേ ഇവര്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിവരികയാണ്.
{[['']]}

വിക്കിപീഡിയയില്‍ യേശുക്രിസ്തു മുന്നില്‍; തൊട്ടുപിന്നില്‍ നെപ്പോളിയനും മുഹമ്മദ് നബിയും.


ലണ്ടന്‍: വിക്കിപീഡിയയില്‍ യേശുക്രിസ്തു മുന്നില്‍. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലെ ഏറ്റവും സവിശേഷരായ ചരിത്രപുരുഷന്മാര്‍ യേശുക്രിസ്തുവും നെപ്പോളിയനും മുഹമ്മദ് നബിയുമാണെന്ന് കണ്ടെത്തി. വിക്കിയുടെ 30 ലക്ഷം പേജുകള്‍ വിശകലനം ചെയ്തശേഷമാണ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരായ സ്റ്റീവന്‍ സ്കീനയും ചാള്‍സ് ബി വാര്‍ഡും പ്രധാനവ്യക്തികളെ കണ്ടെത്തിയത്. ഇതുപ്രകാരം യേശുദേവനാണ് ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ രണ്ടാമതും മുഹമ്മദ് നബി മൂന്നാമതും എത്തുകയുണ്ടായി. ആദ്യ പത്തുവ്യക്തികളില്‍ ഷേക്സ്പിയറും ഹിറ്റ് ലറും അരിസ്റ്റോട്ടിലുമൊക്കെ സ്ഥാനം പിടിച്ചു. കലാകാരന്മാരില്‍ ഡാവിഞ്ചി ഒന്നാം സ്ഥാനത്തും മൈക്കലാഞ്ചലോയും റാഫേലും രണ്ടും മൂന്നും സ്ഥാനത്ത് എത്തുകയുമുണ്ടായി. ആധുനിക കാലത്തെ പട്ടികയില്‍ വിന്‍സെന്റ് വാന്‍ഗോഗാണ് പട്ടികയില്‍ മുന്നില്‍.

             പിക്കാസോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു വ്യക്തിയുടെ വിക്കിപിഡിയ പേജിന്റെ ദൈര്‍ഘ്യം, എത്ര തവണ അത് വായിക്കപ്പെടുന്നു, മറ്റ് പ്രധാന വ്യക്തികളുടെ പേജില്‍ നിന്നുള്ള ലിങ്കുകളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് പ്രധാന വ്യക്തികളെ കണ്ടെത്തിയത്. കൂടാതെ പൊതുജനാഭിപ്രായം, ഹാള്‍ ഓഫ് ഫെയിം വോട്ടിങ് റെക്കോഡുകള്‍, സ്പോര്‍ട്സ് സ്റ്റാറ്റിസ്റ്റിക്സ്, പെയിന്റിങ്ങുകളുടേയും, ഓട്ടോഗ്രാഫുകളുടേയും വില എന്നിവ കൂടി കണക്കിലെടുത്താണ് സവിശേഷരായ ചരിത്ര പുരുഷന്മാരെ തെരഞ്ഞെടുത്തത്

{[['']]}

ഇനി ഭാര്യയെ എത്രവേണമെങ്കിലും തല്ലാം; ഭാര്യയെ തല്ലുന്നത് .......

   ഭാര്യയെ തല്ലുന്നത് കാബൂളില്‍ നിയമവിധേയമാകുന്നു. അഫ്ഗാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ്. നിയമപരമായി ശിക്ഷ ലഭിക്കുമെന്ന് ഭയക്കാതെയും ഭാര്യയെയും കുട്ടികളെയും സഹോദരിമാരെയും തല്ലാന്‍ അധികാരം നല്‍കുന്ന നിയമമാണ് വരാന്‍ പോകുന്നത്. അഫ്ഗാനില്‍ ഭൂരിഭാഗം സ്ത്രീകളും പീഡനത്തിനിരയാകുന്നത് വീടിനുള്ളില്‍ വെച്ചാണ്.എന്നാല്‍ പുതിയ നിയമം വന്നു കഴിഞ്ഞാല്‍ തങ്ങളെ ഉപദ്രവിക്കുന്ന പ്രതികള്‍ക്കെതിരെ സ്ത്രീകള്‍ക്ക് മൊഴി നല്‍കാനാവില്ല. ഈ നിയമം വരുന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും നിയമപരിരക്ഷയ്ക്ക് പുറത്താകുകയാണ് ചെയ്യുന്നത്.

                        ഈ നിയമത്തിനെതിരെ പുരോഗമന വനിതാ സംഘടനകളും പാശ്ചാത്യ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തല്ല് നിയമവിധേയമാക്കുന്നത് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ സാധിക്കാതെ വരുത്തുമെന്നാരോപിച്ചാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്ത്രീകള്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെടുമെന്നും ശൈശവ വിവാഹമടക്കമുള്ളവ വര്‍ധിക്കുമെന്നും സംഘടനകള്‍ പറയുന്നു. 
{[['']]}

പോണ്‍ സൈറ്റുകള്‍ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു.


പോണ്‍ സൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 13 കാരന്‍ എട്ടു വയസ്സുകാരി സഹോദരിയെ പീഡിപ്പിച്ചു. ലങ്കാഷെയര്‍ സ്വദേശിയായ ടീനേജുകാരന്‍ പതിവായി എക്‌സ്‌ബോക്‌സില്‍ പോണ്‍ കാണാറുണ്ടായിരുന്നു. ഇത് പരീക്ഷിച്ചുനോക്കിയത് സഹോദരിയെയാണ്. സഹോദരി ചെറിയകുട്ടിയായതിനാല്‍ സെക്‌സ് ചെയ്യുകയായിരുന്നെന്ന് 13കാരന്‍ പോലീസിനോട് പറഞ്ഞു. ബ്ലാക്ക്‌ബെണ്‍ കോടതിയില്‍ കേസിന്റെ വിചാരണ നടന്നു.


കുട്ടികള്‍ അശ്ലീല സൈറ്റുകള്‍ കാണുന്നത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ തടയേണ്ടതാണ്. ഇവര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറാണെന്നും ബ്ലാക്ക്‌ബേണ്‍ എംപി ജാക്ക് സ്‌ട്രോ പറഞ്ഞു. ഈ സംഭവം ഭയാനകമായിപ്പോയി. പോണ്‍ സൈറ്റുകളാണ് കുട്ടികളെ ജുവനൈല്‍ ഹോമുകളിലെത്തക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോണ്‍ സൈറ്റുകള്‍ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു. അവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ കമ്പ്യൂട്ടറില്‍ പ്രൈവസി സെറ്റിങ്‌സ് ചെയ്തുവയ്ക്കണമെന്നും കുട്ടികള്‍ പോണ്‍ സൈറ്റുകളില്‍ കയറുന്നത് തടയേണ്ടതുമാണ്. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകരും മാതാപിതാക്കളും അവബോധം നല്‍കേണ്ടതുമാണ്. എങ്കില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകും.
{[['']]}

woman gives birth on pavement ഷാര്‍ജയില്‍ നടപ്പാതയില്‍ പ്രസവം; കുട്ടി മരിച്ചു

Infants










ഷാര്‍ജ: ഷാര്‍ജയില്‍ പാര്‍ക്കിലെ നടപ്പാതയില്‍ ഇന്തോനേഷ്യന്‍ യുവതിയുടെ സുഖപ്രസവം. എന്നാല്‍ അശ്രദ്ധമൂലം കുഞ്ഞ് അല്പസമയത്തിനുള്ളില്‍ മരിച്ചു. നവജാതശിശുവിന് മുലപ്പാല്‍ നല്‍കാതെ വെള്ളം നല്‍കിയതിനെതുടര്‍ന്നായിരുന്നു മരണം. കുഞ്ഞിന് വെള്ളം നല്‍കരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇന്തോനേഷ്യന്‍ യുവതി പറയുന്നത്. യുവതിയെ പോലീസ് അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. 

അനധികൃത താമസക്കാരി ആയതിനാല്‍ ഗര്‍ഭിണിയായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നില്ല. മാത്രമല്ല അവിഹിത ബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായത്. കുഞ്ഞിന്റെ പിതാവായ ബംഗ്ലാദേശി നിലവില്‍ യുഎഇക്ക് പുറത്താണ്. യുവതിയുടെ ആരോഗ്യനില സാധാരണനിലയിലായ ശേഷം അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് പോലീസ്. 
{[['']]}
http://marunadanmalayali.com/index.php?page=newsDetail&id=31700
{[['']]}

ലോകത്തിലെ കരുത്തരായ വനിതാ വ്യവസായികളില്‍ രണ്ട് ഇന്ത്യക്കാര്‍.

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ശക്തരായ 50 വനിതാ വ്യവസായ മേധാവികളില്‍ രണ്ട് ഇന്ത്യന്‍ വനിതകളും. ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജിംങ് ഡയറക്ടര്‍ ചന്ദ കൊച്ചാറും, പെപ്സി സി.ഇ.ഒ ഇന്ദ്ര ന്യൂയിയുമാണ് പ്രമൂഖ ബിസിനസ് മാസികയായ ഫോര്‍ച്യൂണ്‍ പ്രസിദ്ധപ്പെടുത്തിയ ശക്തരായ വ്യവസായ മേധാവികളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയത്. പട്ടികയില്‍ യഥാക്രമം 3, 18 സ്ഥാനങ്ങളാണ് ചന്ദ കൊച്ചാറിനും ഇന്ദ്ര നൂയിക്കുമുള്ളത്. 2006 -ല്‍ പെപ്സിയുടെ സി.ഇ.ഒ ആയി നിയമിതയായ ഇന്ദ്ര നൂയി തമിഴ് നാട്ടിലെ ചെന്നൈയിലാണ് ജനിച്ചത്.

                                           2009 ലാണ് രാജസ്ഥാനിലെ ജോധ് പൂരില്‍ ജനിച്ച ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സി.ഇ.ഒ യും എം.ഡിയുമായി നിയമിതയാകുന്നത്. ജനറല്‍ മോട്ടോര്‍സ് സി.ഇ.ഒ മേരി ബറയാണ് ശക്തരായ വനിതാ വ്യവസായ മേധാവികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 
{[['']]}

എന്തൊരു പൊക്കം... ഈ പോക്കുപോയാല്‍ ഫ്രെഡി ലോകറെക്കോഡ്‌ തിരുത്തും

mangalam malayalam online newspaperഎന്തൊരു പൊക്കം... ഈ പോക്കുപോയാല്‍ ഫ്രെഡി ലോകറെക്കോഡ്‌ തിരുത്തും . ഫ്രെഡി. ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ നായയുടെ പേര്‌ ഇതാണ്‌. ലോകത്തിലെ ഏറ്റവും ഉയരക്കാരനായ നായ ഗ്രേറ്റ്‌ ഡാനെക്കാള്‍ മൂന്ന്‌ ഇഞ്ച്‌ മാത്രം കുറവുള്ള ഫ്രെഡിയുടെ ഉയരം പാദത്തില്‍ നിന്നും തോള്‍ വരെ 41 ഇഞ്ച്‌. വളര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഇവന്‍ ഈ പോക്ക്‌ പോയാല്‍ ഉയരം കൂടിയ നായയയുടെ ലോക റെക്കോഡ്‌ അടിച്ചെടുക്കുന്ന കാലം ഏറെ വിദൂരമല്ല. ആഴ്‌ചയില്‍ 75 പൗണ്ട്‌ മൂല്യം വരുന്ന ഭക്ഷണം അകത്താക്കുന്ന ഫ്രെഡി പിന്‍കാലില്‍ ഉയര്‍ന്ന്‌ നിന്നാല്‍ ഏഴടി നാലിഞ്ചോളം ഉയരം വരും. 18 മാസമേ പ്രായമുള്ളൂ താനും. ഉയരം കൂടിയ നായയുടെ പേരിലുള്ള ലോകറെക്കോഡ്‌ ഇപ്പോള്‍ കയ്യാളുന്നത്‌ നാലു വയസ്സുകാരന്‍ ഗ്രേറ്റ്‌ ഡാനാണ്‌. മിഷിഗണില്‍ നിന്നുള്ള ഡാന്റെ ഉയരം 44 ഇഞ്ചാണ്‌. അതായത്‌ സമ്പൂര്‍ണ്ണ വളര്‍ച്ചയെത്തിയാല്‍ ഫ്രെഡി ഡാനെ വെല്ലുമെന്ന്‌ സാരം. എസ്സെക്‌സിലെ ലീഗ്‌ ഓണ്‍ സീയില്‍ നിന്നുള്ള മിസ്‌ സ്‌റ്റോണ്‍മാനാണ്‌ ഫ്രെഡിയുടെ ഉടമ. ഇരുവരും എന്നും രാവിലെ 40 മിനിറ്റ്‌ നടക്കാന്‍ പോകും. ഫ്രെഡി ഇല്ലാത്ത ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ലെന്നാണ്‌ സ്‌റ്റോണ്‍മാന്‍ പറയുന്നത്‌. നടക്കാന്‍ പോകുമ്പോള്‍ ഫ്രെഡി ഉണ്ടെങ്കില്‍ മറ്റ്‌ നായ്‌ക്കള്‍ പരിസരത്ത്‌ എത്തി നോക്കുക പോലും ചെയ്യാറില്ലെന്നാണ്‌ ഫ്രെഡിയെ കുറിച്ച്‌ സ്‌റ്റോണ്‍മാന്‍ പറയുന്നത്‌. - See more at:  

{[['']]}

അഞ്ചാം വയസ്സില്‍ കൈവിട്ടുപോയ മകന്‍ 23 ാം വയസ്സില്‍ പിതാവിനെ തേടിയെത്തി

mangalam malayalam online newspaper
മെക്‌സിക്കോയില്‍ നിന്നും പിതാവിനെ കാണാന്‍ എത്തിയ നതാന്‍ സളിന്‍കാര്‍ഡിന്റെയും ഒന്നര ദശകത്തിന്‌ ശേഷം മകനെ കാണേണ്ടി വന്ന അമേരിക്കക്കാരനായ പിതാവ്‌ സ്‌റ്റീവന്‍ സ്‌ളിന്‍കാര്‍ഡിന്റെയും ദുര്‍വിധിയെ പുലിനഖമോ പുറത്തെ പാടുകളോ കണ്ട്‌ പിതാവും പുത്രന്‍മാരും തിരിച്ചറിയുന്ന 80 കളിലെ സിനിമയുടെ കഥയോട്‌ ഉപമിക്കാം. അഞ്ചാം വയസ്സില്‍ വിധി നഷ്‌ടമാക്കിയ മകന്‍ പിതാവിനെ തേടി 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അമേരിക്കയിലെത്തി.
ദാമ്പത്യ പരാജയത്തെ തുടര്‍ന്ന്‌ മാതാവും പിതാവും വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ നതാന്‌ അഞ്ചും ജേഷ്‌ഠന്‍ ആന്‍ഡ്രൂവിന്‌ ഏഴും അനുജത്തി സിഡ്‌നിക്ക്‌ മൂന്നും വയസ്സായിരുന്നു പ്രായം. മക്കളെ ഭര്‍ത്താവിന്‌ നല്‍കാനായിരുന്നു കോടിതി വിധിയെങ്കിലും വിധി മാനിക്കാതെ മാതാവ്‌ ട്രെനാ സ്‌ളിംകാര്‍ഡ്‌ മക്കളെ മൂന്നു പേരെയും എടുത്തുകൊണ്ട്‌ മെക്‌സിക്കോയിലേക്ക്‌ കടന്നുകളഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ പിന്നീട്‌ അനേകം ഉദ്യോഗസ്‌ഥര്‍ ഇവര്‍ക്ക്‌ വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാതെ വരികയായിരുന്നു.
ഒടുവില്‍ എല്ലാം അവസാനിപ്പിച്ച്‌ സ്‌റ്റീവന്‍ സ്‌ളിന്‍കാര്‍ഡ്‌ കഴിയുമ്പോഴാണ്‌ മകന്‍ തന്നെ പിതാവിനെ തേടിയെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. അമേരിക്കയിലെ പിതാവിന്റെ അടുത്തേക്ക്‌ മടക്കി അയയ്‌ക്കണം എന്നാവശ്യപ്പെട്ട്‌ മെക്‌സിക്കോയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനെ നതാന്‍ സമീപിച്ചു. സ്‌ഥിരീകരണത്തിനായി തന്റെ സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌, മെഡിക്കല്‍ റെക്കോഡില്‍ പറഞ്ഞിരുന്ന അടയാളങ്ങള്‍ എന്നിവ നതാന്‍ കാണിച്ചു.
ഇന്ത്യാനാപൊളീസിലെ അന്താരാഷ്രട വിമാനത്താവളത്തില്‍ പിതാവിന്റെയും പുത്രന്റെയും സമാഗമവും വികാര നിര്‍ഭരമായിരുന്നു. പുത്രനെ പെട്ടെന്ന്‌ കണ്ടതിനാല്‍ ആകണം കാര്യം അത്ര പെട്ടെന്ന്‌ സ്വീകരിക്കാന്‍ സ്‌റ്റീവന്‍സണ്‌ ആയില്ല. ആകെ അവിശ്വസനീയതയില്‍ ആയതിനാല്‍ സ്‌റ്റീവന്‍സണിന്റെ നില വിട്ടുപോയി. അതേസമയം വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ പിതാവിനെയും കൂട്ടത്തില്‍ ഉണ്ടായിരുന്ന പിതൃസഹോദരിയെയും നതാന്‍ തിരിച്ചറിഞ്ഞു. 1995 ല്‍ ദാമ്പത്യം വേര്‍പെടുന്നതിന്‌ മുമ്പ്‌ കുടുംബമൊന്നിച്ച്‌ എടുത്ത ഫോട്ടോ സമാഗമ വേളയില്‍ സ്‌റ്റീവന്‍സണ്‍ കരുതിയിരുന്നു.
ശിഷ്‌ഠകാലം പിതാവിനൊപ്പം കഴിയാനാണ്‌ സ്‌പാനിഷും ഇംഗ്‌ളീഷും ഒഴുക്കോടെ സംസാരിക്കുന്ന നതാന്‌ ആഗ്രഹം. അമേരിക്കയില്‍ കോളേജ്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയോളജിസ്‌റ്റോ ഫിസിക്കല്‍ തെറാപ്പിസ്‌റ്റോ നഴ്‌സോ ഒക്കെ ആകാനാണ്‌ താല്‍പ്പര്യം. സഹോദരനും സഹോദരിയും സുഖമായി ഇരിക്കുന്നെന്നും അമേരിക്കയിലേക്ക്‌ വിടുന്നതും കാത്തിരിക്കുകയാണെന്നും നതാന്‍ പറഞ്ഞു.

  

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger