Latest Movie :
Recent Movies

കേന്ദ്രമന്ത്രി ശശി തരൂരും + OLD മൂന്ന് ഭാര്യമാരും.

 

കേന്ദ്രമന്ത്രി ശശി തരൂരിനെ മലയാളികള്‍ അറിയുന്നത് ബഹുമുഖ പ്രതിഭയായിട്ടാണ്. എഴുത്തുകാരന്‍, മികച്ച നയതന്ത്രജ്ഞന്‍, പണ്ഡിതന്‍, യുഎന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ഇന്ത്യക്കാരന്‍ എന്നി നിലകളൊലൊക്കെ അദേഹം അന്തര്‍ദേശീയ തലത്തിലും പ്രശസ്തനാണ്. സംഭവം എന്തൊക്കെയായാലും മൂന്നു സ്ത്രീകളെയാണ് അദേഹം പലപ്പോഴായി വിവാഹം കഴിച്ചത്. ഈ വിവാഹങ്ങളിലൊക്കെ ഇടയ്ക്കിടെ കോട്ടം സംഭവിക്കുകയും ചെയ്തിരുന്നു. തന്നെക്കാള്‍ പ്രായം കൂടിയ കൊല്‍ക്കത്ത സ്വദേശി തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്റെ ആദ്യ ഭാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഹ്യൂമാനിറ്റീസ് പ്രൊഫസറായിരുന്നു തിലോത്തമ. കോളേജ് കാലം മുതലുള്ള ഈ പരിചയം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും കടക്കുകയായിരുന്നു. എഴുത്തുകാരിയും, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആക്റ്റിവിസ്റ്റ് ആയിരുന്ന തിലോത്തമയും തരുരും തമ്മിലുള്ള ബന്ധം പിന്നീട് വഴിപിരിയുകയാണ് ഉണ്ടായത്. രണ്ട് കുട്ടികളും ഈ ബന്ധത്തിലുണ്ട്. തുടര്‍ന്ന് 2007 -ല്‍ തരൂര്‍ ക്രിസ്റ്റ ഗില്‍സ് എന്ന കനേഡിയന്‍ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.
           ഡച്ച് സമിതിയില്‍ തരൂരിന്റെ സഹപ്രവര്‍ത്തകയായ ക്രിസ്റ്റയെ ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് തരൂര്‍ വിവാഹം കഴിച്ചത്. എന്നാല്‍ അധികം താമസിക്കാതെ ആ ബന്ധവും അവസാനിപ്പിക്കുകയായിരുന്നു. ഒടുവില്‍ 2010 ലാണ് സുനന്ദ പുഷ്ക്കറുമായി തരൂര്‍ മൂന്നാം വിവാഹം കഴിച്ചത്. ഐ.പി.എല്‍ വിയര്‍പ്പോഹരി വിവാദത്തില്‍ സുനന്ദ പ്രത്യക്ഷത്തില്‍ വന്നിരുന്നു. വിവാദത്തില്‍ തരൂരിന് മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു. എങ്കിലും പിന്നീട് തരൂര്‍ സുനന്ദയെ തന്റെ ജീവിതപങ്കാളിയാക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പാക്കിസ്ഥാന്‍ വനിതാ ജേര്‍ണലിസ്റ്റ് മെഹര്‍ തരാറുമായി തരൂര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ്. 
ഇതിന്റെ പേരില്‍ സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററിലൂടെ പരസ്പരം പോരടിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ട്വിറ്റ് തങ്ങളുടേതല്ലെന്ന് പറഞ്ഞ് ശശി തരൂര്‍ തടിയൂരുകയാണ് ചെയ്തത്. എന്തായാലും സുനന്ദയുടെ മരണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് കണ്ടറിയേണ്ടത്. 


{[['']]}

കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു.


 

വത്തിക്കാന്‍ സിറ്റി: കുട്ടികളെ മാനഭംഗം ചെയ്തുവെന്ന കുറ്റത്തിന് 400 വൈദീകരുടെ തിരുവസ്ത്രം മാര്‍പാപ്പ ഊരിപ്പിച്ചു. കത്തോലിക്ക വൈദീകരുടെ ഉടുപ്പൂരിയ കണക്ക് ഇതാദ്യമായാണ് വത്തിക്കാന്‍ വെളിപ്പെടുത്തുന്നത്. കുട്ടികളെ മാനഭംഗം ചെയ്ത കുറ്റത്തിന് വെറും 2 വര്‍ഷം കൊണ്ടായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നാനൂറോളം വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങിയത്. 2011- 12 വര്‍ഷത്തിലേതാണ് ഈ കണക്ക്. നൂറ്റാണ്ടുകളായി വത്തിക്കാന്‍ ഇത്തരം കേസുകള്‍ പൊലീസിന് കൈമാറാതെ ആഭ്യന്തരമായി കൈകാര്യം ചെയ്യുകയായിരുന്നു. 2009 ല്‍ ലൈംഗീകാരോപണങ്ങളുടെ പേരില്‍ 171 പേരെ മാത്രമേ പുറത്താക്കിയിരുന്നുള്ളു. ഇത്തരം ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ ശ്രമിക്കുന്നതായി ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബെനഡിക്ട് മാര്‍പാപ്പയാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സഭയുടെ നിയമപ്രകാരം ലൈംഗിക കുറ്റത്തിന് പിടിയിലാകുന്ന വൈദീകരുടെ തിരുവസ്ത്രം തിരികെ വാങ്ങുകയോ അല്ലെങ്കില്‍ പൌരോഹിത്യ ജോലികളില്‍ നിന്ന് വിലക്കുകയോ ആണ് പതിവ്.
                      ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കമ്മറ്റി മുമ്പാകെ ഹാജരാക്കാന്‍ സഭ ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈയാഴ്ച ഇത് കമ്മറ്റിക്ക് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സഭയ്ക്ക് ലഭിച്ച ലൈംഗികാരോപണങ്ങളുടെ എണ്ണമേ പുറത്തുവിട്ടിട്ടുള്ളു. 
{[['']]}

സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയും


സുനന്ദ പട്ടിണികിടന്നു;കൂട്ട് മദ്യവും ഉറക്കഗുളികയുംദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുന്നില്ല. സുനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളേറ്റിട്ടുണ്ടെന്ന വാര്‍ത്തയും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വാര്‍ത്തയും കൂടുതല്‍ സംശയങ്ങളിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സുനന്ദ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മദ്യവും ഉറക്ക ഗുളികകളും ഉപയോഗിച്ചിരുന്നതായി ശശി തരൂരിന്റെ ജീവനക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നതും മദ്യപിച്ചതും, ഉറക്ക ഗുളികള്‍ അമിതമായി ഉപയോഗിച്ചതും എല്ലാം കൂടി മരണത്തിലേക്ക് നയിച്ചതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്ഷതങ്ങളാണ് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. മരണ വിവരം അറിഞ്ഞ് ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലെത്തിയ പോലീസ് സുനന്ദയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മറ്റും പരിശോധനക്കായി എടുത്തിട്ടുണ്ട്. സുനന്ദ അവസാനമായി വിളിച്ചതാരെയാണെന്നും, ആരാണ് അവസാനമായി സുനന്ദയെ വിളിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ് മോര്‍ട്ടത്തിന്ററെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭ്യമാകും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് ശരീരത്തില്‍ വിഷാംശമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മദ്യത്തിന്റേയോ ഉറക്ക ഗുളികകളുടേയോ കാര്യം ഇവര്‍ പ്രതിപാദിച്ചിട്ടില്ല. ഓരോ പ്രധാനവാര്‍ത്ത


{[['']]}

WAYS RECOGNIZE BAD FRIEND ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം

ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാം




അടുത്ത കാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് നല്ല സുഹൃത്തുക്കളുള്ളവര്‍ക്ക് ദീര്‍ഘായുസും, സന്തോഷവും, പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവും ലഭിക്കുമെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് സുഹൃത്തുക്കള്‍ നല്ലവരാണോ, ചീത്തയാണോ എന്ന് തിരിച്ചറിയുക? മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും, ആത്മാഭിമാനം വളര്‍ത്താനും, ജീവിതത്തില്‍ പലവിധ പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ അവയെ തരണം ചെയ്യാനും നല്ല സുഹൃത്തുക്കളുടെ തുണ സഹായിക്കും. എന്നാല്‍ ചീത്ത സുഹൃത്തുക്കള്‍ ജിവിതം ദുസ്സഹമാക്കാനേ ഉപകരിക്കൂ. നല്ലവരെന്ന് നിങ്ങള്‍ വിചാരിക്കുന്ന സുഹൃത്തുക്കള്‍ ചിലപ്പോള്‍ നിങ്ങളെ ചതിക്കുകയും, നിരാശരാക്കുകയും ചെയ്തേക്കാം. സംഭാഷണത്തിന് തുടക്കമിടാന്‍.. ചീത്ത സുഹൃത്തുക്കള്‍ നിങ്ങളെ ശാരീരികമായും, മാനസികമായും ബുദ്ധിമുട്ടിക്കുന്നവരാകും എന്നത് കൊണ്ട് തന്നെ അവരെ ഒഴിവാക്കുന്നതാണുചിതം. അവരെ തിരിച്ചറിയാന്‍ ബുദ്ധിപൂര്‍വ്വം ശ്രമിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ചീത്ത സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള ചില വഴികളിതാ. 1. അധീശത്വമനോഭാവം - സൗഹൃദങ്ങള്‍‌ സ്നേഹവും, ബഹുമാനവും നിറഞ്ഞതാവണം. എന്നാല്‍ നിങ്ങളുടെ മേല്‍ അധികാരവും, അധീശത്വമനോഭാവവും പ്രയോഗിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കള്‍ നല്ലവരാകാന്‍ വഴിയില്ല. സ്വേഛാധിപതികളായി പെരുമാറുന്ന സുഹൃത്തുക്കളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. 2. ശല്യം - നിങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചാലും പൊതു വേദികളില്‍ നിങ്ങളെ താഴ്ത്തിക്കെട്ടുന്ന വിധം സുഹൃത്ത് പെരുമാറാറുണ്ടോ? അവരെ തിരിച്ചറിയാനുള്ള ഒരു വഴിയാണിത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നിങ്ങളെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളെ തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളയാനേ അവര്‍ ഉപകരിക്കൂ. 3. തിരക്ക് - സുഹൃത്തിനോട് സംസാരിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാറുണ്ടോ? നിങ്ങളുടെ സന്തോഷത്തിലും, പ്രശ്നങ്ങളിലും പങ്കാളിയാവുകയും ചെയ്യുന്ന സുഹൃത്തുക്കളെയാണ് നിങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ അവര്‍ നിങ്ങളെ സംബന്ധിച്ച് യാതൊരു താല്പര്യവുമില്ലാത്തവരാണെങ്കില്‍ അതൊരു ചീത്ത സുഹൃത്തിന്‍റെ ലക്ഷണമാണ്. 4. മാന്യതയില്ലായ്മ - നിങ്ങളുടെ സുഹൃത്ത് എല്ലായ്പോഴും നിങ്ങളെ അധിക്ഷേപിക്കുന്ന സ്വഭാവമുള്ളയാളാണോ? മാന്യതയില്ലാത്ത സുഹൃത്തുക്കള്‍ തങ്ങളുടെ കാര്യങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുകയും, സൗഹൃദം ഉപയോഗപ്പെടുത്തി സ്വന്തം ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യും. മാത്രമല്ല നിങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കിക്കാണാന്‍ ശ്രമിക്കുകയും ചെയ്യും. 5. അസൂയ - നിങ്ങള്‍ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നത് വെറുക്കുന്ന വ്യക്തിയാണോ നിങ്ങളുടെ സുഹൃത്ത്. നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് അവരെ അസൂയുള്ളവരാക്കുന്നുവെങ്കില്‍ അവര്‍ നല്ല സുഹൃത്തുക്കളല്ല. എന്തെന്നാല്‍ പുതിയ ആള്‍ക്കാരുമായി നിങ്ങള്‍ ഇടെപടുന്നത് അവര്‍ വെറുക്കുന്നു. 6. ഗോസിപ്പ് - നിങ്ങളെന്താണോ അതിനെ ആദരിക്കുകയും നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന ആളാണ് നല്ല സുഹൃത്ത്. നിങ്ങള്‍ സമീപത്തില്ലാത്തപ്പോഴും അവര്‍ വിശ്വസ്തത പുലര്‍‌ത്തും. നിങ്ങളുടെ അഭാവത്തില്‍ മോശം കാര്യങ്ങള്‍ പറയുകയുമില്ല. ഇവയൊക്കെ സുഹൃത്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങളാണ്. മോശമായി സംസാരിക്കുകയും, ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്ന ഒരു സുഹൃത്തിനെ ആരും ആഗ്രഹിക്കുകയില്ല. എല്ലായ്പോഴും നല്ലതും, ചീത്തയുമായ സുഹൃത്തുക്കളുണ്ടാവും. നിങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്നവരില്‍ നിന്ന് അകന്ന് മാറുന്നത് തന്നെയാണുചിതം.

{[['']]}

സെക്‌സ് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി ഗവേഷകര്‍

Kerala tv show and news

മേരീലാന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത് സെക്‌സിന് തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ്. എലികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ചില പഠനഫലങ്ങളില്‍ പറയുന്നത് സെക്‌സ് മാനസിക സമ്മര്‍ദ്ദം മൂലം തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും അതിനെ മോചിപ്പിക്കുന്നു എന്നാണ്. 

അതേസമയം സെക്‌സിന് നിങ്ങളെ സ്മാര്‍ട്ടാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ സ്മാര്‍ട്ട് ആണ് എന്ന കാരണത്താല്‍ ഒരാള്‍ക്ക് നല്ല രീതിയില്‍ സെക്‌സിന് വിധേയനാകാന്‍ സാധിക്കണമെന്നില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. 

{[['']]}

Parasparam I പരസ്പരം Episode 139 14-01-14

ThumbnailParasparam I പരസ്പരം Episode 139 14-01-14

{[['']]}

Lungi Dance by Mamootty, Mohanlal & Sharukh khan at Asianet Film Awards 2014 Coming Soon

ThumbnailKerala tv show and news

{[['']]}

City Girls Episode 32

    Thumbnail

{[['']]}

Kumkumapoovu I കുംകുമപൂവ് Episode


Thumbnail

Kerala tv show and news

{[['']]}

Ival Yamuna 14 1 2014,14 January 2014

ThumbnailKerala tv show and news

{[['']]}

Bagyadevatha 14 1 2014,14 January 2014

ThumbnailKerala tv show and news

{[['']]}

Balamani 14 1 2014,14 January 2014

Thumbnail

{[['']]}

Amala 14 1 2014,14 January 2014

Thumbnail


{[['']]}

Pattu Saree 14 1 2014,14 January 2014

Thumbnail


{[['']]}

WORLD FOOTBOLLER WINNER Cristiano Ronaldo LLora 13 01 2014.


Kerala tv show and news


 


സൂറിച്ച്: 2013 ലെ ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ തന്നെ. 2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. മെസിയേയും റിബറിയയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്ക്കാരം സ്വന്തമാക്കി. ഇതിനു മുന്‍പ് 2008 ലാണ് റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോള്‍ പുരസ്ക്കാരം ലഭിച്ചത്.
                      ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ പരിശീലകരും ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 
{[['']]}

Amala 13 1 2014,13 January 2014

Thumbnail

{[['']]}

Balamani 13 1 2014,13 January 2014

Thumbnail

Kerala tv show and news

{[['']]}

Pattu Saree 13 1 2014,13 January 2014

Thumbnail

Kerala tv show and newshttps://www.youtube.com/watch?feature=player_detailpage&v=ehrAFx83cgs

{[['']]}

Rimy tomy show Sajitha Betti & Archana with Rimi Tomy 12 1 2014

Thumbnail


{[['']]}

JB Junction Sheela 12 01 2014 Full Episode

ThumbnailKerala tv show and news

{[['']]}

അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി.


വത്തിക്കാന്‍ സിറ്റി: അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി. കഴിഞ്ഞ ദിവസം സിസ്റ്റെയ് ന്‍ ചാപ്പലില്‍ 32 കുട്ടികളെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കിയത്. ഇതില്‍ ഒരു കുട്ടി അവിവാഹിതരായ ദമ്പതികളുടേതായിരുന്നു എന്നതാണ് പ്രത്യേകത. ക്രൈസ്തവ മതത്തിന്റെ വ്യാപനത്തിന് അവിവാഹിതരായ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കണമെന്ന് വൈദീകരോട് നേരത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ ഇരട്ടത്താപ്പുകാരാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.

           സ്നാപക യോഹന്നാന്‍ യേശു ക്രിസ്തുവിനെ മാമോദീസ മുക്കിയ ദിവസത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തിലായിരുന്നു ചടങ്ങ്. അങ്ങനെ സഭയ്ക്കുള്ള പല വിപ്ലവങ്ങള്‍ക്കും നാന്ദി കുറിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ. 
{[['']]}

Kutty Pattalam | Dt 11-12-14

" height="390" width="728">

x

{[['']]}

JB Junction, Sheela, 11 01 2014, Full Episode

Thumbnail

Kerala tv show and news

{[['']]}

Rhythm Govidhankutty & Arun 12 01 2014


Kerala tv show and news

{[['']]}

Super Kids 12 01 2014 Full Episode

{[['']]}

അപരന്മാരുടെ അപാരതകൾ Part 02 Episode 888 12-01-14

Kerala tv show and news

{[['']]}

mothers initiative lead children അമ്മമാരെ നയിക്കാം, നേര്‍വഴിയിലേക്ക്

mother-holding-ba














ച്ഛന്റെ മരണം അനഘ മോളെ വല്ലാതെ തളര്‍ത്തി. അവള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട്. ചോര വാര്‍ന്നൊലിക്കുന്ന അച്ഛന്റെ മുഖം അവള്‍ ഒരു നോക്കേ കണ്ടുളളൂ. തണുത്തുറഞ്ഞ അച്ഛന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് അവള്‍ അലമുറയിട്ടു. ആരൊക്കെയോ ചേര്‍ന്ന് അവളെ അകത്തേക്കു കൊണ്ടു പോയി......


അവള്‍ അന്ന് നാലാം ക്ലാസുകാരിയാണ്. ഡ്രൈവറായ അച്ഛന്‍ അവളുടെ സുഹൃത്തായിരുന്നു, കളിക്കൂട്ടുകാരനായിരുന്നു, ഒപ്പം സ്‌നേഹനിധിയായ അച്ഛനുമായിരുന്നു. സന്ധ്യമയങ്ങുമ്പോള്‍ അച്ഛന്‍ വീട്ടിലെത്തും. അവള്‍ക്കായി മധുര പലഹാരപ്പൊതികളും. പഴങ്ങളും മറ്റുമായാണ് അച്ഛന്‍ വന്നു കയറുക. പിന്നെ  അവര്‍ ഒന്നിച്ചുളള കളിയും ചിരിയും പാട്ടും കഥപറച്ചിലും കൊണ്ട് വീട് ശബ്ദമുഖരിതമാവും.

അങ്ങിനെയുളള ഒരു അച്ഛനാണ് അവളെ വിട്ടു പിരിഞ്ഞത്. ആഴ്ചകളോളം അവള്‍ സ്‌കൂളില്‍ ചെന്നില്ല. അയല്‍ക്കാരും ബന്ധുക്കളും അവളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ വീണ്ടും സ്‌കൂളില്‍ ചെല്ലാന്‍ തുടങ്ങി. ക്ലാസില്‍ മിടുക്കിയാണ്. എല്ലാം കാര്യങ്ങളിലും അവള്‍ ഇടപെടും. സംശയ നിവാരണം നടത്തും.

അച്ഛന്റെ ഉറ്റ സുഹൃത്തായ നാരായണന്‍ അവളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. സ്‌കൂള്‍ സംഭവങ്ങളും വീട്ടിലെ കാര്യങ്ങളും ചോദിച്ചറിയും. മിക്ക ദിവസങ്ങളിലും മിഠായി പൊതിയുമായി നാരായണന്‍ അവളുടെ വീട്ടില്‍ എത്തും. നാരായണന്റെ കുടുംബം അല്‍പം അകലെയാണ് താമസം. അയാളും ഡ്രൈവറാണ്. അയാള്‍ അനഘയുടെ അച്ഛന്റെ അടുത്ത സുഹൃത്തും, സഹ പ്രവര്‍ത്തകനുമാണ്. അതു കൊണ്ടു തന്നെ അനഘയുടെ വീട് അയാളുടെ സ്വന്തം വീടുപോലെയായിരുന്നു.

അനഘ ഇപ്പോള്‍ ആറാം ക്ലാസുകാരിയാണ്. അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. അമ്മ അനഘയെ പ്രത്യേകം ശ്രദ്ധിച്ചു വളര്‍ത്തി. അവളുടെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കാന്‍ അമ്മ ശ്രദ്ധിച്ചു. ക്ലാസില്‍  അനഘ ഒന്നാമതാണെപ്പോഴും. എല്ലാ കാര്യത്തെക്കുറിച്ചും അവള്‍ക്കറിയണം. എന്നും നിരവധി സംശയങ്ങളുമായാണ് അവള്‍ ക്ലാസുമുറിയിലെത്തുക.

അച്ഛന്റെ സുഹൃത്ത് നാരായണന്‍ അസമയത്തൊക്കെ വീട്ടിലേക്ക് കടന്നു വരും. അനഘയെ കാണാനും, അവള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കാനുമാണ് വരുന്നതെന്നാണ് വെപ്പ്. പക്ഷേ അമ്മയുമായി സംസാരിക്കുന്നതും, ഇടപെടുന്നതും അനഘ ശ്രദ്ധിക്കാന്‍ തുടങ്ങി. സ്ത്രീയും പുരുഷനും തമ്മിലുളള സ്‌നേഹത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചുമൊക്കെ അനഘ ചെറുപ്രായത്തിലേ മനസിലാക്കിയിട്ടുണ്ട്. അവള്‍ അധ്യാപികമാരോട് അത്തരം സംശയങ്ങള്‍ വരെ ചോദിച്ചു മനസിലാക്കും.

ഒരു ദിവസം മിഠായി പൊതിയുമായി കയറി വന്ന നാരായണനോട് അനഘ സ്‌നേഹത്തോടെ പറഞ്ഞു. നാരായണേട്ടന്‍ മിഠായി എനിക്കു മാത്രം തന്നാല്‍ പോരാ, നാരായണേട്ടന്റെ മക്കള്‍ക്കു കൂടി കൊടുക്കേണ്ടേ? രണ്ടു മക്കളുടെ പിതാവാണ് നാരായണന്‍. അനഘയുടെ അത്തരം പറച്ചിലുകള്‍ തമാശയായിട്ടേ നാരായണന്‍ കരുതിയുളളൂ.

ദിവസങ്ങള്‍ കഴിയുന്തോറും അനഘയുടെ മുഖം മ്ലാനമായിക്കൊണ്ടിരുന്നു. ക്ലാസില്‍ പഴയപോലെ പ്രസരിപ്പ് കാണിക്കാതെയായി. അനഘയ്ക്ക് അമ്മയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടാതായി. നാരായണന്റെ വരവില്‍  അവള്‍ക്ക് അതൃപ്തി തോന്നി തുടങ്ങി. അയാളുമായി മിണ്ടാനും ചിരിക്കാനും അവള്‍ ഇഷ്ടപ്പെടാതായി.
ഒരു ദിവസം അയാള്‍ കൊണ്ടു വന്ന മിഠായിപ്പൊതി അവള്‍ വലിച്ചെറിഞ്ഞു. ഇത് നിങ്ങളുടെ മക്കള്‍ക്ക് കൊണ്ടുക്കൊടുക്ക് എന്നവള്‍ കോപത്തോടെ പറഞ്ഞു.

അനഘയുടെ ഈ സമീപനത്തില്‍ അമ്മയ്ക്ക് വിഷമം തോന്നി. അമ്മ അവളെ ശാസിച്ചു. നാരായണനും അത് അത്ര ഗൗരമായിക്കണ്ടില്ല. ആരോടോ ഉളള പ്രയാസമായിരിക്കും അങ്ങനെ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്ന് അയാള്‍ കരുതി. അവള്‍ ഒന്നും മിണ്ടാതെ അന്നും കിടന്നുറങ്ങി. അവളുടെ മനസ് വിങ്ങിപ്പൊട്ടുകയായിരുന്നു.

അച്ഛന്റെ സുഹൃത്ത് എന്ന നിലയിലാണ് അനഘ അയാളെ കാണുക. പക്ഷേ, ഇപ്പോള്‍ അയാള്‍ അമ്മയുടെ സ്വന്തം ആളായി മാറുന്നത് അവള്‍ മനസിലാക്കി. ഇനി ഇത് സഹിക്കാന്‍ പറ്റില്ലെന്നവള്‍ മനസില്‍ ഉറപ്പിച്ചു.
കുറച്ചു ദിവസത്തിനുശേഷം നാരായണന്‍ വീണ്ടും വന്നു. അനഘയ്ക്ക് അരിശം സഹിക്കാന്‍ കഴിയാതെയായി. അവള്‍ ഉറക്കെ കരഞ്ഞു പറഞ്ഞു. 'ഇനി നിങ്ങള്‍ ഇവിടെ വരരുത്.' അയാള്‍ നിശ്ചലനായി നിന്നു. ഒന്നും പറയാതെ അയാള്‍ അന്നവിടെ നിന്ന് ഇറങ്ങി പോയി..........

ഇതോടെ ശല്യം തീര്‍ന്നു എന്നാണവള്‍ കരുതിയത്. അടുത്ത ദിവസം രാത്രി അവള്‍ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. അമ്മ അവളുടെ അരികില്‍ വന്നിരുന്നു അമ്മ വിങ്ങിവിങ്ങി കരയുന്നുണ്ട്. അനഘ കാര്യം അന്വേഷിച്ചു. അമ്മ പറയുകയാണ്. മകളേ നമുക്ക് അയാളെ വെറുപ്പിച്ചു കൂടാ. നമ്മെ പലതരത്തിലും സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയല്ലേ? മോള്‍ ഇന്നലെ പറഞ്ഞത് വളരെ മോശമായിപ്പോയി. വാ നമുക്ക് ഇപ്പോള്‍ തന്നെ അയാളുടെ വീട്ടിലേക്കു പോകാം. അയാളോട് മാപ്പു പറയാം.

ഇത് കേട്ട അനഘ ഉറക്കെ പറഞ്ഞു. ഇല്ല. ഞാന്‍ വരില്ല. ഇനി അയാള്‍ ഇവിടെ വരരുത്. എനിക്കയാളെ ഇഷ്ടമല്ല. അമ്മയ്ക്ക് അയാളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞു. അത് അമ്മ അച്ഛനോട് ചെയ്യുന്ന അനിതീയാണെന്ന് അവള്‍ക്കറിയാം. അടുത്ത ദിവസം രാവിലെ അവള്‍ സ്‌കൂളിലേക്ക് പുറപ്പെട്ടു. പുസ്തകങ്ങള്‍ക്കൊപ്പം അവളുടെ ഡ്രസും വാരി വലിച്ച് കെട്ടിയാണ് അന്നവള്‍ സ്‌കൂളിലെത്തിയത്.

സ്‌കൂളിലെ ഒരധ്യാപികയെ അവള്‍ക്ക് ജീവനാണ്. എല്ലാകാര്യവും ആ ടീച്ചറോടാണ് അനഘ പറയാറ്. അനഘ ടീച്ചറുടെ അരികില്‍ ചെന്നു. വളരെ ലാഘവത്തോടെ പറഞ്ഞു. ഇനി ഞാന്‍ എന്റെ അമ്മയോടൊപ്പം താമസിക്കില്ല. എനിക്ക് ജീവിക്കാനും പഠിക്കാനും അനുയോജ്യമായ ഏതെങ്കിലുമൊരു സ്ഥലത്ത് എന്നെ എത്തിക്കണം. അമ്മയുടെ കൊളളരുതായ്മകണ്ട് എനിക്കിനി അവരുടെ കൂടെ ജീവിക്കാന്‍ സാധ്യമല്ല. അധ്യാപിക എല്ലാകാര്യവും ചോദിച്ചറിഞ്ഞു. അവളെ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.  പക്ഷേ അവളുടെ തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു.

അമ്മ ചെയ്യുന്ന തെറ്റിനെ എതിര്‍ക്കുന്ന ഈ പെണ്‍കുട്ടിയെ അഭിനന്ദിക്കേണ്ടെ? സ്വന്തം പെണ്‍മക്കള്‍ ചെയ്യുന്ന തിന്മകളെ ഇല്ലാതാക്കേണ്ടവരാണ് അമ്മമാര്‍. ഇവിടെ വഴിതെറ്റി സഞ്ചരിക്കുന്ന അമ്മയെ നേര്‍വഴിക്കു നയിക്കാന്‍ മകള്‍ ശ്രമിക്കുന്നു. അമ്മ അതിന് വഴങ്ങുന്നില്ല എന്നറിഞ്ഞപ്പോള്‍ അത്തരം അമ്മയുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു വീടുവിട്ടിറങ്ങുന്നു.

തെറ്റിലേക്കു നീങ്ങുന്ന അമ്മമാര്‍ക്ക് മൂക്കു കയറിടാന്‍ സന്നദ്ധത കാണിക്കുന്ന അനഘമാരെ പോലുളള പെണ്‍കുഞ്ഞുങ്ങളെ അഭിനന്ദിക്കേണ്ടേ? അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍. അത്തരം പുരുഷന്മാരുടെ സൂത്ര വിദ്യകള്‍ക്കു മുന്നില്‍ പതറിപ്പോകുന്ന സ്ത്രീകള്‍. ഇത് സമൂഹത്തിലെ നിത്യ കാഴ്ചകളാണ്. ഇത്തരം അമ്മമാരുടേയോ പിതാക്കന്മാരുടെയോ മക്കള്‍ നിസഹായരായി നോക്കി നില്‍ക്കുകയാണ്. പലപ്പോഴും ആ പതിവ് തെറ്റിച്ചിരിക്കുന്നു അനഘയെന്ന ഈ കൊച്ചു മിടുക്കി.


അവള്‍ തെറ്റ് ചെയ്യുന്ന അമ്മയെ വെറുത്തു. അമ്മയുടെ അടുത്ത് പതിവുകാരനായെത്തുന്ന പുരുഷനെ ശക്തിയോടെ ആട്ടി പുറത്താക്കി. ഇക്കാര്യം കേട്ടറിഞ്ഞപ്പോള്‍ അവളെ കാണാന്‍ എനിക്ക് താല്‍പര്യം തോന്നി. നേരില്‍ കണ്ടു അവളെ അഭിനന്ദിച്ചു. ഇപ്പോള്‍ അനഘ അച്ചാച്ചന്റെ കൂടെ താമസിക്കുന്നു. അവരുടെ സംരക്ഷണയില്‍ പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

ഇത്തരം കൊച്ചു അനഘമാരുണ്ടാവട്ടെയെന്ന് നമുക്കാഗ്രഹിക്കാം. മുതിര്‍ന്നവര്‍ക്ക് ചെയ്യാനാവാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഇത്തരം കുട്ടികളെ അഭിനന്ദിക്കാം. തിന്മയെ എതിര്‍ക്കാനുളള കരുത്ത് കുഞ്ഞുങ്ങളിലെങ്കിലും അവശേഷിക്കുന്നത് കണ്ട് നമുക്ക് ആഹ്ലാദിക്കാം.
{[['']]}

സ്ത്രീകളെക്കുറിച്ച് ചില വിചിത്രമായ കാര്യങ്ങള്‍ പറയാനുണ്ട്.



സ്ത്രീകളെക്കുറിച്ച് ചില വിചിത്രമായ കാര്യങ്ങള്‍ പറയാനുണ്ട്. സ്ത്രീകളെക്കുറിച്ച് വിചിത്രമായ ചില കാര്യങ്ങള്‍ വിവരിക്കുന്ന വീഡിയോയാണ് ഈ ന്യൂസിനോടൊപ്പം കൊടുത്തിരിക്കുന്നത്. ഒരു പക്ഷേ ആര്‍ക്കും അറിയാന്‍ സാധിക്കാത്ത സ്ത്രീകളെക്കുറിച്ചുള്ള ചില സത്യങ്ങളായിരിക്കും ഈ വീഡിയോയില്‍ പറയുന്നത്.
     ഈ വീഡിയോ കണ്ടില്ലെങ്കില്‍ അത് തീര്‍ച്ചയായും ഒരു നഷ്ടം തന്നെയായിരിക്കും. ഈ വീഡിയോ ഇഷ്ടപ്പെട്ടാല്‍ ലൈക്ക് അടിച്ച് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
{[['']]}

ദേ ഇങ്ങോട്ട് നോക്കിയേ ഞാനാ ലാലേട്ടൻ

ThumbnailKerala tv show and news

{[['']]}

Bedai Bungalow Mohanlal Special Episode 14 11-01-14

Thumbnail


{[['']]}

ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ ബീജം കടത്തി ഗര്‍ഭിണിയായി

mangalam malayalam online newspaper














ജയില്‍പ്പുള്ളിയായ ഭര്‍ത്താവിന്റെ

 ബീജം കടത്തി ഗര്‍ഭിണിയായി


ഗാസ സിറ്റി: എത്ര കൊള്ളരുതാത്തവനാണെങ്കിലും തന്തയ്‌ക്ക് തന്നെ കുട്ടിയുണ്ടാകണമെന്ന്‌ ശഠിക്കുന്ന അമ്മമാര്‍ തടവുപുള്ളിയായ താമര്‍ സാനൈനിന്റെ ഭാര്യയെ കണ്ടു പഠിക്കണം. ജയിലില്‍ നിന്നും അധികൃതര്‍ അറിയാതെ കടത്തിയ ഭര്‍ത്താവിന്റെ ബീജം ഉപയോഗിച്ച്‌ ആദ്യ പ്രസവം ഭംഗിയായി നടത്തി.
ഇരുപത്തൊന്‍പതുകാരന്‍ താമര്‍ ഇസ്രയേലിലെ ജയിലില്‍ കഴിയുമ്പോഴാണ്‌ ഇവരുടെ ആദ്യ കണ്‍മണിക്ക്‌ ഭാര്യ ജന്മം നല്‍കിയത്‌. പാലസ്‌തീന്‍ പൗരനായ താമര്‍ വിവാഹം കഴിഞ്ഞ്‌ മൂന്ന്‌ മാസമായപ്പോള്‍ തന്നെ അറസ്‌റ്റിലാകുകയും ഏഴ്‌ വര്‍ഷമായി ഇസ്രയേലില്‍ ജയിലില്‍ ശിക്ഷയില്‍ കഴിയുകയുമാണ്‌. 2006 ല്‍ ഇയാള്‍ക്ക്‌ പന്ത്രണ്ട്‌ വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കാണ്‌ വിധിക്കപ്പെട്ടത്‌.
ജയിലില്‍ നിന്ന്‌ ശേഖരിച്ച താമറിന്റെ ബീജം അതീവരഹസ്യമായി അതിര്‍ത്തി കടത്തി പാലസ്‌തീനില്‍ എത്തിക്കുകയിരുന്നെന്ന്‌ ഇസ്രയേല്‍ ജയില്‍ അസോസിയേഷന്‍ അറിയിച്ചു. അയ്യായിരത്തിലധികം പാലസ്‌തീന്‍ പൗരന്‍മാരാണ്‌ ഇത്തരത്തില്‍ വിവിധ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്‌.
{[['']]}

ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ways-maintain-privacy-marriage


 





സന്തുഷ്ടമായ ദാമ്പത്യത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുമുണ്ട്. ഇതില്‍ ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക്8 

 സ്വകാര്യതയ്ക്കും പ്രധാന പങ്കുണ്ട്. ഈ ഘടകത്തിലേയ്ക്ക് മറ്റുള്ളവരുടെ എത്തിനോട്ടവും അഭിപ്രായങ്ങളും പലപ്പോഴും സുഖരമായ ദാമ്പത്യത്തെ നരകത്തിലേയ്ക്കു തള്ളി വിടുകയും ചെയ്യും. ദാമ്പത്യജീവിതത്തില്‍ പ്രൈവസി അഥവാ സ്വകാര്യത കാത്തു സൂക്ഷിയ്ക്കുവാന്‍ വേണ്ട ചില കാര്യങ്ങള്‍ ദമ്പതിമാര്‍ അറിഞ്ഞിരിയ്ക്കുക തന്നെ വേണം. ഇക്കാര്യങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ഇടപെടലുകളില്ലാതെ കഴിച്ചു കൂട്ടാം.
1)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് നിങ്ങളുടെ ദാമ്പത്യത്തില്‍ സംഭവിയ്ക്കുന്ന നിസാര കാര്യങ്ങള്‍ പോലും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്നവരുണ്ട്. ഇതൊഴിവാക്കുക, ഏറ്റവും അടുത്ത സുഹൃത്തുകളോ കുടുംബാംഗങ്ങളോ ആണെങ്കില്‍ പോലും.

 2)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് പൊതുവേദികളിലും ചടങ്ങുകളിലും വച്ച് സ്വകാര്യവിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുകയോ സംസാരിയ്ക്കുകയോ അരുത്.

 3)  ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദാമ്പത്യത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം സാധാരണം. പരസ്പരമുള്ള വഴക്കുകളെക്കുറിച്ച് മൂന്നാമതൊരാളോട് പറയാതിരിയ്ക്കുക.

 4)ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് പൊതുസ്ഥലത്തു വച്ച് വഴക്കു കൂടുകയോ പരസ്പരമുളള അനിഷ്ടം പ്രകടിപ്പിയ്ക്കുകയോ ചെയ്യാതിരിയ്ക്കുക.

 5) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദമ്പതിമാരുടെ സ്വാകാര്യകാര്യങ്ങന്വേഷിയ്ക്കുവാന്‍ അമിതതാല്‍പര്യം കാണിയ്ക്കുന്നവരുണ്ട്. ഇത്തരക്കാരെ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങളോട് പ്രതികരിയ്ക്കാതിരിയ്ക്കുക

 6)  ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ദമ്പതിമാര്‍ക്കിടയിലെ ലൈംഗിക ജീവിതത്തെ കുറിച്ച് കൂട്ടുകാരുമായിപ്പോലും ചര്‍ച്ചകള്‍ വേണ്ട.
7) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് അനുചിതമെന്നു തോന്നുന്ന ചോദ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുക. ഇത് ഒന്നുരണ്ടു തവണ ആവര്‍ത്തിയിക്കുമ്പോള്‍ ചോദ്യകര്‍ത്താവ് സ്വയം പിന്‍തിരിഞ്ഞു കൊള്ളും.

 8) ദാമ്പത്യത്തിലെ സ്വകാര്യതയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ദമ്പതിമാര്‍ ഒരുമിച്ചു തന്നെ പ്രവര്‍ത്തിയ്ക്കുക. ഒരാള്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്‍തിരിയുന്നത് ഇരുവരുടേയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

{[['']]}

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger